Wednesday, December 9, 2009

പ്രണയം എന്നാല്‍ കുന്തമാണ്, കുടച്ചക്രമാണ്!!!


പ്രണയം എന്നാല്‍ കുന്തമാണ്, കുടച്ചക്രമാണ്. ഒരിക്കലെങ്കിലും പ്രണയിച്ചില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥമാവും എന്നൊക്കെ പറഞ്ഞ് ഇന്റെര്‍നെറ്റില്‍ കൂടി പ്രചരിക്കുന്ന ചില ലേഖനങ്ങളാണ് എന്നെ ഇതു എഴുതിക്കാന്‍ പ്രേരിപ്പിച്ചത്.

പ്രണയമെന്നാല്‍ യഥാര്‍ധത്തില്‍ അത്ര മനോഹരമായ ഒന്ന് ഒന്നുമല്ല.അത് ഒരു വികാരം മാത്രമാണ് വിചാരമല്ല. നാം പ്രണയിക്കുമ്പോള്‍ നാം കമിതാവിന്‍റെ അല്ലെങ്കില്‍ കാമിനിയുടെ നല്ല വശങ്ങള്‍ മാത്രമേ കാണാറുള്ളു. കാരണം അവര്‍ എപ്പോഴും അവരുടെ ദോഷവശങ്ങള്‍ മറച്ചു വയ്ക്കുവാനേ ശ്രമിക്കൂ.പിന്നീട് ആ പ്രണയം സഭലീകൃതമായാല്‍ അപ്പോള്‍ മാത്രമേ നമുക്ക് അവരുടെ യഥാര്‍ത്ഥ സ്വഭാവ സവിശേഷതകള്‍ നമുക്കു കാണാന്‍ കഴിയൂ. (പ്രണയം സഭലീകൃതമാവുക എന്നാല്‍ പ്രണയിച്ചു പിരിയുക എന്നണെന്നു പറയുന്നവര്‍ ക്ഷമിക്കുക).
യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നിങ്ങളെ മനസ്സിലാക്കുന്ന നിങ്ങള്‍ക്ക് മനസ്സിലാവുന്ന ഒരാളെയാണ് ജീവിത പങ്കാളിയായി അഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ അവരുമാറ്യി സൌഹൃതത്തിലാവുക. അപ്പൊള്‍ നിങ്ങള്‍ക്ക് അവരുടെ എല്ലാ സ്വഭാവ സവിശേഷതകളും മനസ്സിലാക്കുവാന്‍ സാധിക്കും. കാരണം ഫ്രണ്ട്ഷിപ്പ് എന്നാല്‍ ഒന്നും മറച്ചു വച്ചുകൊണ്ടുള്ള ഒന്നല്ല. അതിന് സ്ത്രീ പുരുഷ ഭേദമില്ല. അത് സാര്‍വലൌകീകമാണ്.
പ്രണയം എന്നാല്‍ കാപട്യമാണ് വിശ്വാസയോഗ്യമല്ല എന്നൊന്നുമല്ല ഞാന്‍ പറഞ്ഞു വരുന്നത്. അതില്‍ ആത്മാര്‍ദ്ധതയുള്ള ചിലതൊക്കെയുണ്ടാവാം. എന്നാല്‍ ഭൂരിപക്ഷവും അങനെ അല്ല എന്നതു ഒരു നഗ്നസത്യം മാത്രം.
നേരെ മറിച്ച് പ്രണയിക്കാതിരിക്കുന്നതിനെക്കുറിച്ച് ആലൊചിചുനോക്കൂ. നമുക്ക് തിരഞ്ഞെടുക്കാന്‍ പരിമിതമായ ചോയ്സ് മാത്രം. ഞാന്‍ മേല്‍ പ്രസ്താവിച്ചവര്‍ ഉദ്ദേശിച്ചത് ഇതായിരിക്കും. എന്നാല്‍ നമ്മള്‍ പ്രത്യേകിച്ച് കേരളീയര്‍ അങ്ങനെ ചിന്തിക്കേണ്ടവരല്ല. കാരണം നാം യാദ്ധാര്‍ധ്യത്തെക്കുറിച്ച് വളരെ ഉയര്‍ന്ന അവബോധം ഉള്ളവരാണ്.
ഇനി ഒരാളെ പ്രണയിച്ചിട്ട് വിവാഹം കഴിക്കാന്‍ പറ്റാതെ വരികയും മറ്റൊരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കേണ്ടി വരികയും ചെയ്യുന്ന ഒരു സാഹചര്യം ആലൊചിച്ചു നോക്കൂ. പ്രണയിനി(പ്രണയിതാവ്)യുടെ ഓര്‍മയില്‍ ജീവിതപങ്കാളിയെ സ്നേഹിക്കാന്‍ കഴിയാതെ വരികയും ജീവിതം തന്നെ താറുമാറായി പോവുകയും ചെയ്യുന്ന എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. അതിന് ഒരു പരിധി വരെ കാരണം ഞാന്‍ മുകളില്‍ പറഞ്ഞതു പോലെ പ്രണയിനി(പ്രണയിതാവ്)യുടെ നല്ല വശങ്ങള്‍ മാത്രം കാണുന്ന ഒരു സാഹചര്യം ഉണ്ടാവുകയും അവര്‍ സര്‍വഗുണ സമ്പന്നരായിരുന്നു എന്നു ചിന്തിക്കുകയും ആ ഗുണങ്ങളൊന്നും ജീവിതപങ്കാളിയില്‍ കാണാതിരിക്കുകയും ചെയ്യുമ്പോഴാണ്.
അതുകൊണ്ട് പ്രണയിക്കുകയാണെങ്കില്‍ ആത്മാര്‍ദ്ധതയോടെ അല്ലെങ്കില്‍ അതു ചെയ്യാതിരിക്കുക എന്ന ഒരു വിചാരത്തിലേക്ക് മലയാളികള്‍ നീങ്ങട്ടെ എന്ന ആഗ്രഹത്തോടെ............

Monday, October 12, 2009

ആസിയാന്‍ കരാര്‍ ദുരന്തങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ ആരുമറിയാതെ ഇരുട്ടു കൂട്ടി പോയി ഒപ്പിട്ട ആസിയാന്‍ കരാര്‍ പളയ ഗാട്ടുപോലെ ഇന്ത്യാമഹാരാജ്യത്തെയും ഇവിടുത്തെ കമ്യൂണിസ്റ്റ് ജനകീയ-തൊഴിലാളി പ്രസ്ഥാനങ്ങളെയും വിഴുങ്ങാന്‍ വാപിളര്‍ന്നു വരികയാണ്. കരാര്‍ ഒപ്പിട്ടതു മുതല്‍ ഇവിടെ ആസിയാന്‍ ദുരന്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നിങ്ങള്‍ക്കറിയാവുന്നതുപോലെ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ചൈന, ക്യൂബ പോലുള്ള രാജ്യങ്ങള്‍ ഭാരതത്തിനു പകര്‍ന്നു നല്‍കിയിട്ടുള്ള സത്യസന്ധമായ വിപ്ലവസമരോര്‍ജവും തകര്‍ക്കാന്‍ കാലങ്ങളായി തക്കം പാര്‍ത്തിരിക്കുന്ന അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ നേരിട്ടിടപെടാന്‍ തുടങ്ങിയിരിക്കുന്നു.

പോള്‍ എന്നൊരു ചെറുപ്പക്കാരനെ കുത്തിക്കൊന്ന് അത് ഇന്നാട്ടിലെ ഗുണ്ടാസഖാക്കളുടെയും അതു വഴി മന്ത്രിമാരുടെയും മന്ത്രിപുത്രന്മാരുടെയും തലയില്‍ കെട്ടിവച്ച് മന്ത്രിതലമുറയെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള യുപിഎ- ആസിയാന്‍ മാഫിയാ പ്രവര്‍ത്തനം നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളെയും അവര്‍ വിലയ്ര്‍ക്കെടുത്തു. എന്തിന് ? സെബാസ്റ്റ്യന്‍ പോള്‍ പോലും അവരുടെ വലയിലായില്ലേ ? ഇൌ മാധ്യമങ്ങള്‍ക്കൊക്കെ വല്ല വിചാരവുമുണ്ടോ ? ഇതുകൊണ്ടൊന്നും അവസാനിച്ചിട്ടില്ല. കള്ളപ്രചാരണവുമായി ആസിയാന്‍-യുപിഎ മാഫിയ ശക്തമായി രംഗത്തുണ്ട്. ഇവര്‍ക്ക് എര്‍എസ്എസിന്റെ സഹായവുമുണ്ട്.
ഇന്ത്യയുടെ ചന്ദ്രയാന് സംഭവിച്ചതെന്താണെന്നു നമ്മള്‍ കണ്ടതാണ്. അത് പറന്ന് പറന്ന് ചന്ദ്രനിലെത്താറായപ്പോഴാണ് കളിയില്‍ തോല്‍ക്കുമെന്നു മനസ്സിലായ നാസ ആസിയാന്‍ കരാറിന്റെ ബലത്തില്‍ ഇടപെടല്‍ നടത്തിയത്. ചന്ദ്രയാന്‍ വിജയിച്ചാല്‍ നാസ പിരിച്ചുവിട്ടാല്‍ മതിയെന്ന് അമേരിക്കക്കറിയാം. അതുകൊണ്ട് ആസിയാന്‍ കരാര്‍ പ്രകാരം ഉപഗ്രഹത്തിന്റെ യൂസര്‍നെയിമും പാസ്ര്‍വേര്‍ഡും കൈക്കലാക്കിയ അമേരിക്ക സംഗതി ചന്ദ്രനിലെത്തും മുമ്പ് അതിന്റെ വയറെല്ലാം വലിച്ചു പറിച്ചു കളഞ്ഞു. എന്നിട്ടെന്തായി ? ചന്ദ്രയാന്റെ ആപ്പീസു പൂട്ടിയെന്നു നമുക്കു സമ്മതിക്കേണ്ടി വന്നില്ലേ ?
ഒടുവിലെന്തായി ? ചന്ദ്രനില്‍ വെള്ളമുണ്ടെന്നു നാസ അമേരിക്കയില്‍ വച്ചു പ്രഖ്യാപിച്ചിരിക്കുന്നു. ഇതു പ്രഖ്യാപിക്കാന്‍ നാസയ്ര്‍ക്കെന്തു കാര്യം ? അല്ലെങ്കിലും എത്രയോ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ വച്ച് ചന്ദ്രനില്‍ വെള്ളമുണ്ട്, ചന്ദ്രനില്‍ വെള്ളമുണ്ട് എന്നു ഞങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. അല്ലെങ്കിലും ചന്ദ്രയാനൊക്കെ മുമ്പേ റഷ്യയും ചൈനയും ഇൌ രംഗത്ത് എന്തുമാത്രം പരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നു. അന്ന് അതൊക്കെ തകര്‍ത്തതും ഇതേ അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും കൂടി ചേര്‍ന്നായിരുന്നല്ലോ.
ആസിയാന്‍ കരാര്‍ ഒപ്പിട്ടതിനു ശേഷം ഇവിടെ റോഡുകള്‍ താറുമാറായി. നാഷനല്‍ ഹൈവേയൊക്കെ കിടക്കുന്ന കിടപ്പു കാണണം. അതുപോലെ, മഴ തീരെ കുറഞ്ഞു. ഇടുക്കിയിലെ വൃഷ്ടിപ്രദേശത്ത് കിട്ടേണ്ടിയിരുന്ന മഴയിപ്പോള്‍ കിട്ടുന്നത് കാലിഫോര്‍ണിയയിലും കോപ്പന്‍ഹാഗനിലും ഒക്കെയാണ്. എല്ലാം കരാറിന്റെ ഫലങ്ങള്‍. ഇതു ചോദ്യം ചെയ്യാന്‍ പോയ പാവം ആനന്ദ് ജോണ്‍ എന്നൊരു ചെറുപ്പക്കാരനെ അമേരിക്ക പത്തറുപത് കൊല്ലത്തേക്കല്ലേ ജയിലിലടച്ചത്. ആസിയാന്‍ കരാറില്‍ ഒപ്പിടരുത്, ഒപ്പിടരുത് എന്നു ഞങ്ങള്‍ വിവിധ ഭാഷകളില്‍ പറഞ്ഞതാണ്. ഒപ്പിട്ടേ അടങ്ങുവൊള്ളാരുന്നു. ഇനി അനുഭവിക്കാനുള്ളതെല്ലാം എല്ലാവരും കൂടിയങ്ങ് അനുഭവിച്ചോണം.
ആസിയാന്‍ കരാറിന്റെ ഭാഗമായാണ് ഇവിടെ പന്നിപ്പനി വന്നത്. പണ്ട് ഗാട്ട് ഒപ്പിട്ട കൂട്ടത്തിലാണ് എയ്ഡ്സ് വന്നതെന്നോര്‍ക്കണം. എയ്ഡ്സ് പിന്നെ മറ്റേ പരിപാടിയുമായി അറ്റാച്ച് ചെയ്തു വരുന്നത് കൊണ്ട് അക്കാര്യത്തില്‍ സൂക്ഷിച്ചാല്‍ മതിയായിരുന്നു. ഇതിപ്പോള്‍ അങ്ങനെ വല്ലതുമാണോ ? ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പിടിക്കാം. ഒന്നും ചെയ്യാന്‍ പറ്റില്ല. എന്നിട്ട് എല്ലാവരും സര്‍ക്കാരിനെയും ആരോഗ്യവകുപ്പിനെയും കുറ്റം പറയുന്നു. ലാവ്ലിന്‍ കേസിന്റെ കാര്യം അങ്ങനെ. സത്യത്തില്‍ അമേരിക്കയും ലാവ്ലിന്‍ കമ്പനിയും തമ്മിലുള്ള പിണക്കത്തില്‍ പാവം പിണറായി ഇരയായതാണ്. നാളെ അമേരിക്ക ആരോടൊക്കെ പിണങ്ങുമെന്നതിനെ ആശ്രയിച്ചിരിക്കും ഇവിടുത്തെ മറ്റു നേതാക്കളുടെ അവസ്ഥ.

ഏറ്റവും ഒടുവില്‍ എയര്‍ ഇന്ത്യക്കാര്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നു. എന്താണ് കാര്യം ? ഒന്നുമില്ല, അമേരിക്കന്‍ വിമാനക്കമ്പനികള്‍ ഇന്ത്യയിലേക്കു കൂടുതല്‍ സര്‍വീസ് നടത്താന്‍ പോകുന്നു. അപ്പോള്‍ എയര്‍ ഇന്ത്യയുമായി ഒരു മല്‍സരത്തിന് അവര്‍ക്കു താല്‍പര്യമില്ല. അതുകൊണ്ട് എയര്‍ ഇന്ത്യയോട് സര്‍വീസ് നിര്‍ത്താന്‍ അവരാവശ്യപ്പെട്ടു, കണ്ണും പൂട്ടി എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തി. ഇതാണ് ആസിയാന്‍ കരാറിന്റെ ദുരന്തങ്ങള്‍. ഇതിനപ്പുറവും ഇനി വരും, അതെല്ലാം നിങ്ങളനുഭവിക്കും. എന്നിട്ട് പാര്‍ട്ടിക്കു വല്ല ചെറിയ അബദ്ധോം പറ്റിയാന്‍ അതു വലിയ സംഭവമായി നിങ്ങളാഘോഷിക്കും.
ഇനിയങ്ങോട്ട് നിങ്ങള്‍ എന്തു കഴിക്കണം, എന്തു കുടിക്കണം എന്നതു പോലും ആസിയാന്‍ കരാര്‍ തീരുമാനിക്കും. പക്ഷെ, പാര്‍ട്ടി ഇതൊന്നും സമ്മതിച്ചു കൊടുക്കില്ല. കണ്ണൂരും കരിവള്ളൂരും എന്തിന് പ്ലാച്ചിമടയില്‍ വരെ വിപ്ലവസമരം കൊണ്ട് അമേരിക്കയെ തുരത്തിയിട്ടുണ്ട്. ഞങ്ങള്‍. ആസിയാല്‍ കരാറിനെതിരെയും ഞങ്ങള്‍ കൈകോര്‍ക്കുന്നു. രണ്ടാം തീയതിയിലെ മനുഷ്യച്ചങ്ങലയോടെ അമേരിക്കയുടെ അടിവേരുകള്‍ കുലുങ്ങും, അപ്പീസ് പൂട്ടും. അന്ന് പാര്‍ട്ടി ആത്യന്തികമായി അമേരിക്കയുടെ മേലുള്ള വിജയം സുനിശ്ചിതമാക്കും. അത്ര തന്നെ , ഹല്ല പിന്നെ.

Thursday, August 27, 2009

അവളുടെ ആകാശം

{InkvXp sNbvX AÛpX§Ä¡I¯v kv{XoIfpambn _Ôs¸Sp¯n NÀ¨ sNt¿WvS Hcp hnjbapWvSv. arKambnt«m kv{Xobmbnt«m R§sf krjvSn¡m¯Xn \n\¡p kvtXm{Xsa¶p ]dªv blqZ ]ptcmlnX³ Xsâ {]`mX{]mÀ°\ sNmÃp¶ Hcp kwkvImc¯nemWv {InkvXp ]nd¡pIbpw hfcpIbpsams¡ sNbvXXv. F¶n«pw B kwkvImc¯n\I¯v {InkvXp kv{XoIsf tI{µoIcn¨v F´p am{Xw kwkmcn¨p. Hcp]a ]dbpt¼mÄ t]mepw AXn\p Xpeyambns«mcp]a kv{XoIfpsS ]Ým¯e¯nepWvSmIpw. BSp \jvSs¸«p F¶ D]asbSp¡pI. AXpIgnªn«v {InkvXp ]dbpw. Hcp kv{Xo¡v Hcp \mWbw \jvSs¸s«¶v. A§s\ IrXyambn«v AXnsâ Hcp _me³kpt]mepw kq£n¨mWv {InkvXp Xsâ {]`mjW§fn GÀs¸«ncp¶Xv. kaqlw AXnsâ hnfp¼nte¡v XÅnbnSp¶ kv{XoIsf {InkvXp tNÀ¯p ]nSn¨p.

blqZ dºnamÀ Hcn¡epw ]ckyambn Hcp kv{XotbmSv kwkmcn¡m³ t]mepw ss[cys¸«ncp¶nÃ. AXpsImsWvSms¡bmWv {InkvXp kacnbm¡mcn kv{Xobpambn kwkmcn¡pt¼mÄ F´psImWvSmWv Ah³ kv{XotbmSv kwkmcn¡p¶sX¶v injy³amÀ BÝcys¸«Xv. A¯cw Hcp Ime¯n\I¯v kv{XoIfpsS \jvSamb al¯zw hosWvSSp¡pI F¶p ]dbp¶ Hcp ZqXpIqSnbpWvSv {InkvXp samgnIÄ¡I¯pw {InkvXphnsâ CSs]Sen\I¯pw.

AXpambn _Ôs¸« Hcp `mKw eq¡mbpsS kphntijw 13þmw A[ymb¯n hmbn¨p tIÄ¡p¶pWvSv. 18 hÀjambn Iq\p]nSn¨ Hcp kv{XobpsS PohnX¯n {InkvXp CSs]Sm³ t]mhpIbmWv. an¡hmdpw FÃm kuJyIYIfnepw \½Ä hmbn¨p tIÄ¡p¶pWvSv Bsc¦nepw Aht\mSv CSs]Sm³ Bhiys¸Sp¶Xv. H¶pIn tcmKnIÄ Xs¶ \nehnfn¡p¶p. Asæn AhÀ¡pthWvSn Bsc¦nepsams¡ am[yØy§Ä \S¯p¶pWvSv. {InkvXp Xs¶ {i² tI{µoIcn¨p sImWvSv CSs]Sp¶ A]qÀÆw Nne kuJys¸Sp¯epIfn s]Sp¯mhp¶ kw`hamWv Cu Iq\p]nSn¨ kv{Xosb kuJys¸Sp¯p¶ cwKw.

]Xns\«p hÀjambn«v Chfn§s\ Iq\p]nSn¨p \S¡pIbmWv. CXv hmkvXh¯n \½Ä \½psS Npäpw \nco£n¨p Ignªm ImWp¶ bmYmÀ°y¯nsâ \sÃmcp Imcnt¡¨dmWv. \½psS sXm«pap¼pÅ XeapdsbSp¡pI. an¡hmdpw FÃm kv{XoIfpw Xs¶ Iq\p]nSn¨mWp \S¡p¶Xv. ImcWw PohnX¯nepS\ofw Ip\nªp \nevt¡WvSn hcp¶ hyànIfmWnhÀ. Ipªns\ Ipfn¸n¡Wsa¦nÂ, `£Ww ]mIw sN¿Wsa¦n (ASp¸pIsfms¡ F¶pw Xmsg Bbncp¶psh¶v \mw HmÀan¡Ww. ASp¯ Imes¯ms¡bmWv AXv tXmtfmfw H¸ambn«v \½Ä {IaoIcn¨p XpS§nbXv). hndIp tiJcn¡m\msW¦nepw hkv{Xw Ae¡m\msW¦nepw \nc´cw Ip\nªv Ip\nªv hÃmsX Iq\p]nSn¨ Hcp kv{Xo kaqlapWvSv. ChnsS kv{XobpsS \s«Ãns\ Cutim hosWvSSp¡pIbmWv.

kv{XobpsS Iqs\¶p ]dbpt¼mÄ \½tfmÀan¡cpXv AXv sXm«pap¼s¯ Hcp Ime¯nsâ am{Xw KXnbmsW¶v. Hcp ho«½ HmÀan¡p¶p, ""F\n¡p Iq\nÃ. ImcWw F\n¡p Ipfn¡m\mbn«v jhdpWvSv. F\n¡p hfsc Dbc¯n h¨n«pÅ ssat{Im Hmh\pWvSv. F¶n«pw Fsâ DÅn Iq\pWvSv. Rms\sâ aIsf \nco£n¡pt¼mÄ F\n¡p tXm¶p¶p Fsâ aIÄ¡pw Hcp sNdnb Iq\pWvSv.'' kv{XoIÄ¡p Ip\nªp\St¡WvSn hcp¶ Hcp kmlNcyw {InkvXphn\nW§nbXÃ. AhÄ¡v t\sc \S¡m\pÅ Hcp kmlNcyw cq]s¸Sp¯pI F¶pÅXv {InkvXphnt\mSv tNÀ¶p \nev¡p¶ Hcp kphntij {]tLmjW¯nsâ `mKamsWs¶ms¡ Nn´nt¡WvS ImeambntÃ.

kv{Xo A½bmWv, tZhnbmsWs¶ms¡ \½Ä BtLmjambn«v \pW]dbpt¼mgpw \ap¡pw AhÄ¡padnbmw AhfsXm¶pasöv. F{Xtbmt]À¡v Iogvs¸«v Pohnt¡WvSn hcp¶ HcmÄ. F{Xtbm t]cpsS ap¼n XeIp\n¨v \nevt¡WvSnhcp¶ HcmÄ. \s«Ãp Ip\nªpt]mb HcphÄ F¶ \nebn NpänepapÅ kv{XoIsf ImWm³ Ignbpt¼mÄ hÃms¯mc\p`mhhpw Ipät_m[hpw \n§fpsS DÅn cq]s¸t«¡pw. Ahsc t\m¡n "sabm IpÄ]m, sabm IpÄ]m' (Fsâ ]ng, Fsâ ]ng) F¶p ]dtbWvS Imeambncn¡p¶p. Asæn B Imew sshInbncn¡p¶p.

Hcp ImeL«¯nsâ FÃm Xn·IfpsSbpw Ccsb¶p ]dbp¶Xv kv{XobmWv. t\cnt«m AÃmsXtbm BImw. Hcp bp²¯n\ptijhpw Iem]¯n\ptijhpw ]pcpj·mcpsS t]cpIÄ hotcmNnXambn«v \mw sImWvSmSpw. ]t£, AXnsâ hyYbpw `mchpw PohnX¯nsâ Ibv]psams¡ A\p`hnt¡WvSnhcp¶Xv Ahtijn¡p¶ kv{XoIfmWv. AXpsImsWvSms¡bmbncn¡Ww ]pXnb\nbaw hfsc IrXyambn«v hn[hIÄ¡p ]cnKW\ \evIWsa¶v iTn¡pIbpw A§s\bÃm¯hsc Xncp¯pIbpsams¡ sN¿p¶Xv.

Hcp hoSn\I¯pt]mepw Hcp Ielw \S¶p Ignªm AhfmWv hnjan¡p¶Xv. AhÄ h¨phnf¼p¶ `£Ww Ign¡m³ ]ns¶ BcpanÃ. cmhnsesXm«v sshIpt¶cwhsc Cu ASp¸n\cnIn \n¶psImWvSv Ahsf{Xam{Xw kvt\l]qÀÆw h¨p hnf¼nb `£WamWv \n§Ä X«namäp¶Xv. F´n\v, Hcp h\\ioIcWw t]mepsaSp¡pI. BcmWXn\I¯p kln¡m³ t]mIp¶Xv? AXpw kv{XoIfm. AhÄ¡p Iªn¡pÅ hndIn\pthWvSn, Im¸n Xnf¸n¡m\pÅ shůn\pthWvSn, Ipfn¡m\pÅ shůn\pthWvSn, Ae¡m\pÅ shůn\pthWvSn C\n Ahsf´p Zqcw t]mIWw. F´n\Is¯bpw Hcp Ccsb¶p ]dbp¶Xv kv{XobmWv. AhtfmS\p`mhw ]peÀ¯p¶ Hcp PohnX{IaamWv kphntij¯n\p \nc¡p¶ PohnX{Iaw.

]et¸mgpw \½Ä AhÄ¡p sImSp¡p¶ Hcp hyànXzw ]dbp¶Xv t]mepw Bsc¦nepambn _Ôs¸Sp¯nbmWv. sNdp¸¯n C¶bmfpsS aIÄ. C¯ncn apXnÀ¶pIgnbpt¼mÄ C¶bmfpsS s]§Ä. Ipd¨pIqSn apXnÀ¶p Ignbpt¼mÄ C¶bmfpsS `mcy. HSphn ]IzXbnse¯n Hcp Ipªns\ms¡ P·w \evIn Ipªp hfcpt¼mgmIs« C¶bmfpsS A½ F¶dnbs¸tSWvS KXn F¶p ]dbp¶Xv A{X kpJIcamb Imcy amtWm?

ss__nfnse B Ggp ]pcpj·mcpsS IYbv¡I¯v kv{XobpsS X\nabpambn _Ôs¸Sp¯n Hcp {]iv\w IqSn NÀ¨ sN¿s¸Sp¶pWvSv. Ggpt]scbpw hnhmlw Ign¨v HSphn Cu kv{Xobpw acn¨p. AXpIgnªn«v þ]pcpjta[mhnXzapÅ B skmsskänþ tNmZn¡pIbmWv \nXyXbn ChÄ BcpsS `mcybmbncn¡pw. AhnsSsb¦nepw ChÄ¡v kzX{´amsbmcp \ne\nev]v BhiyantÃ. AhnsS Ahsf Bcpw hnhmlw Ign¡pItbm Ign¸n¡pItbm sN¿p¶nÃmsbs¶ms¡ ]dªv {InkvXp AhfpsS X\nabpw AhfpsS kzXzt_m[hpsams¡ hosWvSSp¯psImSp¡pIbmWv. \nXyXsb¶p ]dbp¶Xv ssZh¯nsâ a\knse Hcp k¦ev]w IqSnbmWv. A¯csamcp k¦ev]`qanbnse¦nepw AhfpsS X\na Ahfpambn«v am{Xw _Ôs¸«XmWv. aämcpambn«v _Ôs¸«XÃ. AhnsS AhÄ BcpsSbpw `mcybÃ. AhÄ AhfmWv. AhÄ AhfmsW¶p IsWvS¯p¶ hn[¯nepÅ Hcp kvt]kv \½Ä \½psS CS§fn sImSp¡p¶ptWvSm?.

IeymWs¯¡pdns¨ms¡ ]dbpt¼mgpw F{Xam{Xw BÀ«n^njyemb Imcy§sfms¡bmWv ]dªphbv¡p¶Xv. \½Ä ]dbp¶p C\n apX AhÀ H¶msW¶v. F¶n«v Hmtcm Xocpam\§Ä¡I¯pw AhfpsS Xocpam\§Ä¡v F´p {]kànbpWvSv. ChfpsS k¦S§Ä¡v F´v CSw sImSp¡p¶pWvSv. H¶p asäm¶ns\ hngp§p¶ {]{InbbpsS t]cà H¶mhpI. Jen Pn{_m³ ]dbp¶ IW¡v Gähpw at\mlcamb Zm¼Xy¯nÂt¸mepw \n§Ä Hcpan¨p \nev¡pI. Hcpan¨p \nevt¡WvSXv I¯o{U ]ÅnbpsS XqWp\nev¡p¶ IW¡mWv.

Ah Hcpan¨mWp \nev¡p¶Xv. ]t£, B cWvSp XqWpIfpsS CSbn kvt]kpWvSv. Asæn Hcp hmtZym]IcW¯nse kv{SowKvkv IW¡v. Ah Hcpan¨mWp \nev¡p¶Xv. ]t£, B kv{SnwKvkn\nSbnembn«v kvt]kpWvSv. Cu kvt]kmWv PohnX¯nsâ kuµcyw. kv{Xo¡v kz´w CSw IsWvS¯m\mbn«v Ahsf t{]cn¸n¡p¶ Hcp Xpdhn. CsXms¡ \½psS Ime¯nse B¬Ip«nIfpw ]pcpj·mcpsams¡ hosWvSSpt¡WvSXmWv.

Cusbmcp kw`h¯n\ptijw \½Ä hmbn¨p tIÄ ¡p¶p, kn\tKmKnse A[nIrXÀ CXns\Xncmbn«v hÃm sX Iem]apbÀ¯p¶p. km_¯ns\XncmsWs¶ms¡bpÅ t]cnemWv AhÀ Iem]apbÀ¯p¶Xv. ]t£, F\n ¡p tXm¶p¶p CXv kv{XobpsS \s«Ãp t\scbmbXpsImWvSmWv. kv{Xo t\sc \S¡p¶Xns\¡pdn¨v BÀ¡pw hen b Xmev]cysam¶panÃ.

kv{Xo t\sc \S¡m¯XpsImWvSv thsd Nne {]XnkÔnIsfms¡bpWvSv. HcmÄ Iq\p]nSn¨p \S¶m kw`hn¡p¶ Zpc´w AbmfpsS ImgvN hfsc ]cnanXamIp¶p. ]pcpj·mcmb ]pcpj·mscms¡ kv{XoIsf¡pdn¨p ]dbp¶ Hcmtcm]WapWvStÃmþ AhcpsS ImgvN hfsc Npcp§nbXmWv, AhÄ ]{Xw hmbn¡p¶nÃ, temIImcy§fn CSs]Sp¶nÃ. F§s\ temIImcy§fn CSs]Sm³ ]äpw? F§s\ ]{Xw hmbn¡m\hÀ¡p ]äpw? Iq\p]nSn¨ Hcm Ä¡v F´p ImgvNbpWvSv. AhfpsS ImgvNsb {Ias¸Sp¯msX Ahsf kzmÀ°aXnsb¶p ]dbpt¼mÄ, Npcp§nb temI¯v Pohn¡p¶psh¶p ]dbpt¼mÄ, hoSn\I¯v AS¨n«v Pohn¡p¶hsc¶p ]dbpt¼mÄ hmkvXh¯n AXv AhÄs¡Xncmb Hcmtcm]WaÃ. \aps¡Xncmb Btcm]WamWv.

kv{XobpsS ]e CSs]SepIfpw _m¡nbpÅhÀ¡p th WvSnbpÅ CSs]SemWv. F¶n«pw Ahsf Fs´ms¡ t]cp]dªmWv, Fs´ms¡ te_epIÄ sImSp¯n«mWv \½Ä \nµn¨psImWvSncn¡pI. Ahsf hosWvSSp¡pI. Ahsf kz´w kvt]kv IsWvS¯m\mbn«v klmbn¡pI. AhÀ \s«ÃpbÀ¯n Cu BImis¯ ImWs«. AXmbncn¡pw Hcp ]t£, kphntij¯nsâ Gähpw t{ijvTamb CSs]Sse¶v Rm³ hnizkn¡p¶p. k¨nZm\µsâ IhnX bpWvSv.

"Hcp kv{Xosb kvt\ln¡pIsb¶mÂ
Ahsf IÃn\pÅn \n¶v DbÀ¸n¡pI F¶À°w.

Hcp kv{Xosb kvt\ln¡pIsb¶mÂ
Icnbpw sagp¡pw ]pcWvS AhfpsS ]Iens\
kzÀK¯nsâ ]qs¼mSn DÑzkn¡p¶
hm\¼mSnbmbn amäpIbmWv
cm{Xn B XfÀ¶ NndIpIÄ¡v tNt¡dm³
NpaepIp\n¨p \nev¡p¶ XfnÀacambv amdpIbmWXv
Hcp kv{Xosb kvt\ln¡pIsb¶mÂ
Imäpw tImfpw \ndª ISen taL§Ä¡p IognÂ
]pXnsbmcp `qJWvUw tXSn I¸end¡pIsb¶À°w.

Hcp kv{Xosb kvt\ln¡pIsb¶mÂ
AhfpsS {]mNo\amb hSpIfnÂ
\n¶v kqcycivant]mse IqÀ¯ Hcp hmÄ
IsWvS¯phm³ Ahsf klmbn¡pIbmWv
F¶n«v tNmchmÀ¶p Xocpw hsc B aqÀ¨bn kz´w
lrZbw AaÀ¯n¡nS¡pIbmWv.
Rm³ Hcp kv{Xosb kvt\ln¨n«nÃ.'

\½fmcpw Hcp kv{Xosb Ct¶mfw kvt\ln¨n«nÃ. AhfpsS BIpeXIÄ, `mc§Ä, hnjmZw F´ns\¶pt]mepw \½Ä Xncªn«nÃ.

AXpsImsWvSms¡bmbncn¡Ww kphntijw ]Tn¡pt¼mÄ Hcp Imcyw \½sf hÃmsX Ipäs¸Sp¯pw. D°nX\mb {InkvXp BZyw tNmZn¡p¶ tNmZyanXmWv. kv{Xotb, \o F´n\mWv IcbpI. F´n\mWv \½psS NpäpapÅ kv{XoIÄ k¦Ss¸«ncn¡p¶Xv.

AhfpsS ]p©ncn hosWvSSp¡m¯nSt¯mfw Imew Hcp ssZhcmPyhpw Cu `qanbn hcm³ t]mIp¶nÃ. kv{Xo bpsS alXzhpw {]Imihpw kzmX{´yhpw hosWvSSp¡m\mbn Hcp ssI klmbw sImSp¡phm³ \nan¯amIphm³ `qanbnse ]pcpj·mscsbms¡ klmbn¡Wta...

Saturday, June 27, 2009

An amazing Love Story

He met her on a party. She was so outstanding, many guys chasing after her, while he so normal, nobody paid attention to him.

At the end of the party, he invited her to have coffee with him, she was surprised, but due to being polite, she promised. They sat in a nice coffee shop, he was too nervous to say anything, she felt uncomfortable, she thought please, let me go home.... suddenly he asked the waiter.
"would you please give me some salt? I'd like to put it in my coffee."

Everybody stared at him, so strange! His face turned red, but still, he put the salt in his coffee and drank it.

She asked him curiously; why you have this hobby?
He replied: "when I was a little boy, I was living near the sea, I like playing in the sea, I could feel the taste of the sea, just like the taste of the salty coffee. Now every time I have the salty coffee, I always think of my childhood, think of my hometown, I miss my hometown so much, I miss my parents who are still living there". While saying that tears filled his eyes. She was deeply touched
.

That's his true feeling, from the bottom of his heart. A man who can tell out his
homesickness, he must be a man who loves home, cares about home, has
responsibility of home.

Then she also started to speak, spoke about her faraway hometown, her
childhood, her family. That was a really nice talk, also a beautiful beginning
of their story.

They continued to date. She found that actually he was a man who meets all her demands; he had tolerance, was kind hearted, warm, careful. He was such a good person but she almost missed him! Thanks to his salty coffee!

Then the story was just like every beautiful love story , the princess married to the prince, then they were living the happy life... And, every time she made coffee for him, she put some
salt in the coffee e, as she knew that's the way he liked it.

After 40 years, he passed away,
left her a letter which said: "My dearest, please forgive me, forgive my
whole life lie. This was the only lie I said to you---the salty coffee.

Remember the first time we dated? I was so nervous at that time, actually I wanted some sugar, but I said salt. It was hard for me to change so I just went ahead.I never thought that could be the start of our communication! I tried to tell you the truth many times in my life, but I was too afraid to do that, as I have promised not to lie to you for anything..

Now I'm dying, I afraid of nothing so I tell you the truth: I don't like the salty coffee, what a strange bad taste.. But I have had the salty coffee for my whole life! Since I knew you, I never feel sorry for anything I do for you.

"
Having you with me is my biggest happiness for my whole life. If I can live for the second time, still want to know you and have you for my whole life,even though I have to drink the salty coffee again".

Her tears made the letter totally wet.Someday, someone asked her: what's the
taste of salty coffee? It's sweet. She replied.

Love is not 2 forget but 2 forgive, not 2 c but 2 understand, not 2 hear but 2 listen, not 2 let go but 2 HOLD ON !!!!

തൃശൂര്‍ പൂരം ബ്രസീലിലെ റിയോ ഡി ജനീറോയില്‍

സുരക്ഷാകാരണങ്ങളാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ ഇന്ത്യക്കു പുറത്തു നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അതുപോലെ ജനം കൂടാന്‍ സാധ്യതയുള്ള മറ്റ് ആഘോഷപരിപാടികളും മല്‍സരങ്ങളും കൂടുതല്‍ സുരക്ഷിതമായ ഇന്ത്യക്കു പുറത്തുള്ള മേഖലകളിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. തീവ്രവാദഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതനുസരിച്ച് ലോകപ്രസിദ്ധമായ തൃശൂര്‍ പൂരം വരുന്ന വര്‍ഷം മുതല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടത്തും.. കാര്യം ബ്രസീലിലാണ് സംഗതി നടത്തുന്നതെങ്കിലും തൃശൂര്‍ പൂരം എന്ന പേര് മാറ്റില്ല. അതാണ് നമ്മുടെ രാജ്യസ്നേഹം.

അര്‍ത്തുങ്കല്‍ പള്ളി പെരുന്നാള്‍ ബൊളീവിയയിലെ ഒറൂറോയിലും എടത്വ പള്ളി പെരുന്നാള്‍ ബെല്‍ജിയത്തിലെ ബിന്‍ജെയിലും അരുവിത്തുറ പള്ളി പെരുന്നാള്‍ ബോസ്നിയയിലെ ലെജ്ബുസ്കിയിലും മണര്‍കാട് പള്ളി പെരുന്നാള്‍ ക്രൊയേഷ്യയിലെ റിജേകയിലും നടത്താനാണ് തീരുമാനം. മാരാമണ്‍ കണ്‍വന്‍ഷന്‍ ചൈനയിലെ ബെയ്ജിങ്ങിലും ആലുവാമണപ്പുറത്തെ ശിവരാത്രി ആഘോഷങ്ങള്‍ സൈപ്രസിലെ ബീച്ചിലേക്കും മാറ്റും. ഇവിടെയൊക്കെ ശക്തമായ സുരക്ഷ ലഭ്യമാകുമെന്നതിനാലാണ് യാതൊരു സുരക്ഷയുമില്ലാത്ത ഇന്ത്യയില്‍ നിന്നും സംഗതികള്‍ മാറ്റുന്നത്.

മലയാറ്റൂര്‍ തീര്‍ത്ഥാടനം ആല്‍പ്സ് പര്‍വതനിരകളിലേക്കും ശബരിമല തീര്‍ത്ഥാടനം റോക്കി പര്‍വതത്തിലേക്കും മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്. ചെട്ടിക്കുളങ്ങര ഭരണി, ആറ്റുകാല്‍ പൊങ്കാല, കൊടുങ്ങല്ലൂര്‍ ഭരണി എന്നിവയ്ക്കു വേണ്ടി ടാന്‍സാനിയയിലെയും ചെക്കോസ്ലോവോക്യയിലെയും ചെക്ക് റിപ്പബ്ളിക്കിലെയും അനുയോജ്യമായ സ്ഥലങ്ങള്‍ അന്വേഷിച്ചു വരുന്നു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യോഗങ്ങള്‍ ഇറ്റലിയിലെ മിലാനിലേക്കും സിപിഎം പിബി യോഗങ്ങള്‍ പോളണ്ടിലേക്കും സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ ചൈനയിലേക്കും ബിജെപി യോഗങ്ങള്‍ അമേരിക്കയിലെ സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്തേക്കും മാറ്റുമെന്നറിയുന്നു.

ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി ടൈഗ്രിസ് നദിയിലേക്കും ആറന്മുള ഉതൃട്ടാതി വള്ളംകളി കിഴക്കേ ആമസോണ്‍ നദിയിലേക്കും മാറ്റിയിട്ടുണ്ട്. കോഴിക്കോട് കോരപ്പുഴയില്‍ തിരുവോണത്തോടനുബന്ധിച്ചു നടത്തുന്ന ജലോല്‍സവം ഇനി മുതല്‍ നയാഗ്രയുടെ ഒഴുക്കു കുറഞ്ഞ ഭാഗത്തു നടത്തും. വള്ളങ്ങള്‍ മുങ്ങിപ്പോവുകയോ ചുഴിയില്‍ പെട്ട് തുഴച്ചില്‍കാര്‍ വെള്ളംകുടിച്ചു ചാവുകയോ അല്ലാതെ ആര്‍ക്കും ഒരു സുരക്ഷാഭീഷണിയും ഉണ്ടാവില്ല എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. കാക്കൂര്‍ കാളവയല്‍ ഉല്‍സവം ഇനി മുതല്‍ ബെര്‍ലിനിലാണ് നടക്കുക.

വല്ലാര്‍പാടം പള്ളി തിരുനാള്‍ സൈപ്രസിലെ ലിമാസോളിലേക്കു മാറ്റുമ്പോള്‍ മള്ളിയൂര്‍ വിനായക ചതുര്‍ത്ഥി ഓസ്ട്രിയയിലെ വിയന്നയിില്‍ നടത്തും. എരുമേലി പേട്ടതുള്ളല്‍ ഇറ്റലിയിലെ റോമിലേക്കും തൊടുപുഴയില്‍ പിജെ ജോസഫ് നടത്തുന്ന ഗജമേള തുര്‍ക്കിയിലെ ഇസ്താംബൂളിലേക്കും മാറ്റുമെന്നാണ് സൂചന. കോഴിക്കോട് കൊടുവള്ളിയില്‍ നടക്കുന്ന കൊയപ്പ ഫുട്ബോള്‍ റയല്‍ മഡ്രിഡിന്റെ സാന്റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയത്തിലേക്കു മാറ്റും.

കണ്ണൂര്‍ കളരിവാതുക്കല്‍ തെയ്യം, മാവിലാക്കാവ് അടിയുല്‍സവം എന്നിവ സ്വിറ്റ്സര്‍ലന്‍ഡിലെ സൂറികിലേക്കും ഓച്ചിറക്കളി ഉല്‍സവം ഓര്‍ലാന്‍ഡോയിലേക്കും തിരുവനന്തപുരം ബീമാപള്ളി ചന്ദനക്കുടം സൌദി അറേബ്യയിലെ റിയാദിലേക്കും മാറ്റണമെന്നും നിര്‍ദേശമുണ്ട്.

കൊച്ചിന്‍ കാര്‍ണിവല്‍ ഇനി മുതല്‍ ലണ്ടനിലെ നോട്ടിങ് ഹില്ലിലായിരിക്കും നടക്കുക. മലബാര്‍ മഹോല്‍സവം ഫിജിയിലും ഇടുക്കിയിലെ മര്‍ച്ചന്റ് അസോസിയേഷന്‍ നടത്തുന്ന മുരിക്കാശേരി ഫെസ്റ്റിവല്‍ ഹംഗറിയിലെ മൊഹാസിലും പാലാ പള്ളിയില്‍ നടക്കുന്ന രാക്കുളി തിരുനാള്‍ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിലും നടക്കും. ദുഖവെള്ളിയാഴ്ചകളില്‍ വാഗമണ്‍ കുരിശുമലയിലേക്കു നടത്താറുള്ള കുരിശിന്റെ വഴി സുരക്ഷാകാരണങ്ങളാല്‍ ഇനി മുതല്‍ സൈബീരിയന്‍ കാടുകളിലായിരിക്കും നടത്തുക. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നടത്തുന്ന കേരളാ ഷോപ്പിങ് ഫെസ്റ്റിവല്‍ അടുത്ത വര്‍ഷം മുതല്‍ അഫ്ഗാനിസ്ഥാനില്‍ നടത്തും.

തിരുവന്തപുരം കുതിരമാളിക പാലസില്‍ നടത്താറുള്ള സ്വാതി സംഗീത ഉല്‍സവം ഇനി മുതല്‍ ശ്രീലങ്കയിലെ മുല്ലത്തീവിലാകും നടക്കുക. ഉത്രാളിക്കാവ് ഉല്‍സവം പറ്റിയാല്‍ ഉഗാണ്ടയിലെവിയെങ്കിലും നടത്താനും ആലോചനയുണ്ട്. ഭരണങ്ങാനം തീര്‍ത്ഥാടനം ഇനി മുതല്‍ റഷ്യയിലെ മോസ്കോയിലും കല്‍പാത്തി രഥോല്‍സവം നേപ്പാളിലെ പൊക്രയിലും നീലംപേരൂര്‍ പടയണി ക്യാനഡയിലെ ടൊറന്റോയിലും നടത്തുമെന്നുമാണ് സൂചനകള്‍.

സ്വന്തം ലിജു

കടപ്പാട് : ബെര്‍ളി

Friday, June 5, 2009

കൊട്ടിപ്പാടുന്നു മഴ



നിറവെയിലിന്റെ മീനത്തില്‍ കൊയ്‌തൊഴിഞ്ഞ പാടങ്ങളിലെ വേനല്‍പ്പുഴ താണ്ടിയെത്തുന്ന കോമരത്തെപ്പോലെയാണ്‌ ഇടവപ്പാതി മഴയും. പട്ടുടുത്ത്‌, അരമണികിലുക്കി പള്ളിവാളിളക്കി മഴക്കാലം വരുന്നു. ഇടവപ്പാതിയുടെ ഉത്സവമാകുന്നു മഴ. സ്‌കൂള്‍ തുറക്കുന്ന കാലത്തേയും കൊണ്ടാണ്‌ ഈ മഴ എത്തുക. പുത്തനുടുപ്പ്‌ നനച്ച്‌, തലമറച്ച കുഞ്ഞുകുടകളും വാഴയിലകളും പറപ്പിച്ച്‌ കാലവര്‍ഷമെത്തുമ്പോള്‍ വെള്ളമൊഴുക്ക്‌ തുടരുന്ന ഇടവഴികളില്‍ ചെറുബാല്യങ്ങളുടെ ആനന്ദനൃത്തം. പുതിയ അധ്യയനവര്‍ഷത്തേയും കൊണ്ടുവരുന്നതുകൊണ്ടാകണം മഴയ്‌ക്ക്‌ പുതിയ പുസ്‌തകത്തിന്റെയും മണമുണ്ടാകും. ചൂടുപിടിച്ചുകിടക്കുന്ന മണ്ണില്‍ കന്നിമഴ വീഴുമ്പോള്‍ ഉയരുന്ന ഉന്മാദിയായ ഒരു ഗന്ധമുണ്ട്‌. ഈ ഗന്ധത്തിന്റെ ഉന്മാദത്തില്‍ പാമ്പുകള്‍ ഇണചേരുമത്രേ! മഴയ്‌ക്ക്‌ പല വേഷങ്ങളും രൂപങ്ങളുമാണ്‌. കുട്ടികള്‍ക്ക്‌, അവരെ സ്‌കൂളിലെത്തിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യുന്ന പ്രിയപ്പെട്ട കൂട്ടുകാരന്‍. ഓലമേഞ്ഞ വീടിനുള്ളില്‍ ദുര്‍ബലമായ മണ്‍ഭിത്തി നനച്ച്‌, അതിലൂടെ കിനിഞ്ഞിറങ്ങുന്നത്‌ ദാരിദ്ര്യത്തിന്റെ മഴ. മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കിനടുത്താകും ചോരുന്ന മഴവെള്ളം പിടിക്കാനുള്ള പാത്രം. ക്രിക്കറ്റ്‌ പിച്ചിനെ പൊതിഞ്ഞുവീഴുന്ന മഴ, ടി.വി.ക്ക്‌ മുന്നിലിരുന്ന്‌ കളികാണുന്ന യുവത്വത്തിന്റെ ശപിക്കപ്പെട്ട മഴയും. പാര്‍വതിയുടെ കണ്‍പീലികളില്‍ വീണ മഴത്തുള്ളിക്ക്‌ സുന്ദരിയുടെ പ്രതിരൂപകമായിരുന്നു. കണ്‍പീലികളില്‍ തങ്ങി...... ചുണ്ടിലെ കമലപ്പൂവിതള്‍ നുള്ളി, മാറില്‍ത്തട്ടി തകര്‍ന്നു ചിതറി, മൃദുരോമങ്ങളില്‍ ഇടറി, പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ പവിഴ മഴതുള്ളിക്ക്‌ രതിഭാവമാണ്‌. മുറ്റവും പറമ്പുമില്ലാത്ത ഫ്‌ളാറ്റുവാസിക്ക്‌ മഴ ജനലിനപ്പുറത്തുകൂടി പാഞ്ഞുപോകുന്ന തന്‍േറതല്ലാത്ത വെള്ളത്തുള്ളികളാണ്‌. മഴ പെയ്യുന്ന നാളുകളില്‍ എ.സി.യുടെ കറന്റ്‌ ലാഭിക്കാമെന്നതാണ്‌ ഫ്‌ളാറ്റിന്റെ ധനതത്ത്വശാസ്‌ത്രം. കാട്ടിലും താഴ്‌വരയിലും മഴ ഏകാകിയാകും. പുഴകളില്‍ ഓളപ്പരപ്പുകള്‍ സൃഷ്‌ടിക്കുന്നു. പുഴയില്‍ മഴക്കാലമെത്തുമ്പോഴാണ്‌ ചെറുമീനുകളുടെ ഘോഷയാത്ര. കരയില്‍ മഴ നനഞ്ഞുള്ള 'ഊത്തപിടിത്തം' വര്‍ഷകാലത്തിന്റെ ഉത്സവങ്ങളിലൊന്നാണ്‌. കേരളം അടുത്തിടെ ഭയന്ന സൂര്യാഘാതത്തിന്റെ ഭീഷണിക്ക്‌ ഒടുവിലുമാണ്‌ ഇടവപ്പാതിയെത്തുക. ഇടവഴികളായി രൂപാന്തരപ്പെട്ട ചെറുതോടുകള്‍ അപ്പോള്‍ പുനര്‍ജനിക്കും. കനാലുകള്‍ വീണ്ടും ഒഴുകിത്തുടങ്ങും. മാലിന്യത്തില്‍ സമാധിയടഞ്ഞിരുന്ന പുഴകള്‍ ഉണരും. ഇനിയത്തെ മഴയുടെ ഘോഷയാത്രയിലാണ്‌ അജ്ഞാതമായ ഇടങ്ങളില്‍നിന്ന്‌ മണല്‍ ഒഴുകിവരുന്നത്‌. അതു കൊള്ളയടിക്കാന്‍ കരകളില്‍ ആളുകള്‍ റെഡി. ഉണര്‍ന്നൊഴുകുന്ന പുഴകളെ വഴിതിരിച്ചുവിടുന്ന കാലമാണിത്‌. നെയ്യാറിന്റെ വെള്ളം തമിഴ്‌നാട്ടിലേക്ക്‌. പമ്പയെയും അച്ചന്‍കോവിലാറിനെയും അവയുടെ ഉത്ഭവസ്ഥാനത്തിനടുത്തുവെച്ചുതന്നെ തടഞ്ഞുനിര്‍ത്തി, കിഴക്കോട്ടൊഴുക്കി തമിഴ്‌നാട്ടിലെ വൈപ്പാറില്‍ ഒഴുക്കിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍. മുല്ലയാറിലെയും പെരിയാറിലെയും വെള്ളം എന്നേ വഴിമാറിയൊഴുകുന്നു.. ചാലക്കുടിപ്പുഴയും ആളിയാറും കാവേരിയും എല്ലാം സംസ്ഥാനങ്ങളുടെ തര്‍ക്കവസ്‌തുക്കളായി. മഴയുണ്ടാകുന്നതെങ്ങനെ? കടല്‍വെള്ളം നീരാവിയായി ആകാശത്തേക്ക്‌ ഉയര്‍ന്ന്‌ തണുത്തുറഞ്ഞ്‌ കാറ്റടിച്ച്‌ ഭൂമിയില്‍ പതിക്കുന്നുവെന്ന്‌ പാഠപുസ്‌തം. ദേവകളുടെ കണ്ണീരാണ്‌ മഴയെന്ന്‌ കഥകള്‍. പുരാണങ്ങളിലെ ഓരോ പ്രളയകാലവും തുടങ്ങുന്നത്‌ ഒരു ചെറുമഴയില്‍നിന്ന്‌. മഴപെയ്യുന്നതെങ്ങനെ എന്ന ചോദ്യത്തിന്‌ 'ഞറുങ്ങണെ പിറുങ്ങണെ' എന്ന്‌ ഒരു വികൃതിയുടെ മറുപടി. പക്ഷേ, ഇടുക്കിയില്‍ മഴ പെയ്യുന്നത്‌ അക്കങ്ങളിലാണ്‌. മഴയ്‌ക്ക്‌ നമ്പറുള്ള ഒരേയൊരു ഇടമാകാം ഇവിടെ. മഴ കാണുമ്പോള്‍ ഇവിടെ പഴമക്കാര്‍ പറയും-അത്‌ ഏതു നമ്പര്‍ മഴയാണെന്ന്‌. 40-ാം നമ്പര്‍ മഴ നാടിന്‌ ഐശ്വര്യം കൊണ്ടുവരും. 40-ാം നമ്പറില്‍ നാലു കാലാവസ്ഥയും-ചൂട്‌, തണുപ്പ്‌, മഴ, മഞ്ഞ്‌ ചേരേണ്ടവിധംതന്നെ ചേര്‍ന്നിരിക്കുമെന്ന്‌ കരുവെള്ളായന്‍ കൊലുമ്പന്‍ പറഞ്ഞതായി പരിസ്ഥിതിയെയും ഇടുക്കിയെയും കുറിച്ച്‌ പഠിച്ച വൈദ്യുതിവകുപ്പിലെ മുന്‍ എന്‍ജിനിയര്‍ കരിങ്കുന്നം രാമചന്ദ്രന്‍നായര്‍. കരുവെള്ളായന്‍ കൊലുമ്പന്‍ ഇടുക്കിയില്‍ ഇടം കാട്ടിക്കൊടുത്ത ആദിവാസി കൊലുമ്പന്‍ തന്നെ. 40-ാം നമ്പറില്‍ ആവശ്യത്തിന്‌ മഴ പെയ്യും. വെള്ളപ്പൊക്കവുമുണ്ടാകും. നാട്ടുംപുറത്തെ ഭാഷയില്‍ പറഞ്ഞാല്‍ എറച്ചിലടിക്കുക, പൂതാന്‍ അടിക്കുക എന്നൊക്കെ പറയുന്നതുപോലെ ഇളംകാറ്റടിച്ചാല്‍ കോലായിലേക്ക്‌ ജലകണങ്ങള്‍ പറന്നുവീഴുന്നതിന്റെ അളവാണത്രേ മഴയുടെ നമ്പറിന്റെ അടിസ്ഥാനം. 40-ാം നമ്പര്‍ മഴ, ശാസ്‌ത്രീയമായി ഭൂമിക്ക്‌ 40 ഡിഗ്രി ചരിവില്‍ പറന്ന്‌ തുടര്‍ച്ചയായി പെയ്‌തുകൊണ്ടിരിക്കും. ഒരിക്കലും തോരുകയില്ല. ഇക്കാലം ഹൈറേഞ്ചിന്‌ നല്ല കാലമാണ്‌. സുഖകരമായി നനയാം. എന്നാല്‍ 100-ാം നമ്പര്‍ മഴയ്‌ക്ക്‌ നാട്‌ മുടിയുമെന്നാണ്‌. വനവും വൃക്ഷങ്ങളും കുറഞ്ഞതോടെ ഭൂമിയില്‍ ആഴ്‌ന്നിറങ്ങുന്ന മഴവെള്ളത്തിന്റെ അളവും കുറഞ്ഞു. ഫലമോ, ഒരു വര്‍ഷകാലത്തിനുശേഷം ജലക്ഷാമം പതിവാകുന്നു; ജലജന്യരോഗങ്ങളും. അവയ്‌ക്കും ശാശ്വത പരിഹാരം അടുത്ത മഴക്കാലം.

Wednesday, May 20, 2009

മറന്നുവോ നിങ്ങളെന്നായിഷയെ?

വളരെ നിഷ്‌ക്കളങ്കയായിരുന്ന ഒരു പിഞ്ചുബാലികയുടെ ജീവിതമാണ്‌ നമ്മള്‍ ഇവിടെ കാണുന്നത്‌. വിടരുന്നതിനുമുമ്പു കശക്കിയെറിയപ്പെടുന്ന ഇത്തരം പൂക്കളെ ഇന്നും, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നാം കാണുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പത്രം തുടര്‍ന്നു നടത്തിക്കൊണ്ടു പോകാന്‍ കഷ്‌ടപ്പെട്ടപ്പോള്‍ കാള്‍ മാര്‍ക്‌സിന്റെ ഒരു നിരീക്ഷണമുണ്ട്‌. ആരുടെ ഉന്നമനത്തിനുവേണ്ടിയാണോ ഈ കഷ്‌ടപ്പാടു സഹിക്കുന്നത്‌, അവരില്‍ നിന്നു തുച്ഛമായ സഹായമേ ലഭിക്കുന്നുള്ളു. എന്നാല്‍ അവരുടെ നാശത്തിനുവേണ്ടി നിലകൊള്ളുന്ന സംരംഭങ്ങളെ അവര്‍ ഉദാരമായി സഹായിക്കുന്നു!

കേരളത്തില്‍ത്തന്നെ, ആരുടെ നന്മയ്‌ക്കുവേണ്ടിയാണോ സ്വാശ്രയനിയമം കൊണ്ടുവന്നത്‌, അവര്‍ അതിനെ എതിര്‍ക്കുന്ന സഭയുടെ സമരപഥങ്ങളില്‍ അണികളായി! ഭൂപരിഷ്‌ക്കരണത്തിന്‌ സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ ജന്മികളോടുചേര്‍ന്ന്‌ ആ സര്‍ക്കാരിനെ എതിര്‍ത്തവരില്‍ അതിന്റെ ഗുണഭോക്താക്കളുമുണ്ടായിരുന്നു.
ഈ വൈരുദ്ധ്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സഹജവാസനയാണിത്‌. ഏഴാംകിട കച്ചവടസിനിമകളെ വിജയിപ്പിക്കുന്ന നമ്മുടെ തൊഴിലാളിവര്‍ഗ്ഗം പാവങ്ങളുടെ പടത്തലവനായ ഏ.കെ.ജി യെക്കുറിച്ചു നിര്‍മ്മിച്ച ചിത്രം കാണാന്‍ വേണ്ടത്ര ആവേശം കാട്ടിയില്ല. തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ പലതിനെയും അവര്‍ വിജയിപ്പിക്കുകയും ചെയ്‌തു.

പുതിയൊരു ചലച്ചിത്രഭാഷയുമായി വന്ന കെ.പി.കുമാരന്‍ വിലപിച്ചതീയിടെയാണ്‌. നമ്മുടെ യുവാക്കള്‍ ഒരു തവണയെങ്കിലും, ഇതെന്താണെന്നറിയാന്‍ വേണ്ടിയെങ്കിലും ആകാശഗോപുരം ഓടുന്ന തീയേറ്ററില്‍ കയറിനോക്കിയില്ലല്ലോയെന്ന്‌. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നടിച്ചിട്ടും പടം എട്ടുനിലയില്‍ പൊട്ടി.

ഇനി രമണന്റെ പ്രണയത്തെ സ്‌നേഹിച്ച മലയാളിയുടെ കാര്യം നോക്കാം. പ്രണയിക്കുക, പ്രണയഭംഗം വരുമ്പോള്‍ ജീവനൊടുക്കുക. ഇത്തരം പ്രകൃതക്കാരെ നെഞ്ചേറ്റിനടന്നു, നമ്മുടെ വായനക്കാര്‍. പ്രണയം തികച്ചും വൈയക്തികമായ സംഗതിയാണ്‌. ഒരുവനൊരുവളില്‍ പ്രണയം തോന്നുക, അതിന്റെ പാരമ്യത്തില്‍ അന്ധനാകുക. ലോകത്തെയും സമൂഹത്തെയും വിസ്‌മരിച്ച്‌ അതിന്റെ അച്ചുതണ്ടില്‍ കറങ്ങുക. ഒടുവില്‍ അവള്‍ അവളുടെ പാട്ടിനുപോകുമ്പോള്‍ ഒരുകൂട്ടര്‍ അവളെ ആക്രമിക്കുക, ആസിഡൊഴിക്കുക, ഉന്മൂലനാശം വരുത്തുക- ഇതാണു പരിപാടി. മറ്റൊരു കൂട്ടരാവട്ടെ ആത്മഹത്യചെയ്യുന്നു. വ്യക്തിയുടെ `ഠ' വട്ടത്തില്‍ കറങ്ങുന്ന ഇക്കൂട്ടരെ സമൂഹം പുച്ഛിച്ചുതള്ളേണ്ടതാണ്‌. എന്നാലോ, നമ്മുടെ സമൂഹം ഇവരുടെ കദനകഥകള്‍ ഹൃദയത്തിലേറ്റി നടക്കുന്നു!

ഞാന്‍ ഇവിടെ പറയുന്നത്‌ രമണന്റെ ആശയത്തെക്കുറിച്ചാണ്‌. ആ കൃതിയിലെ കവിതാത്മകമായ വരികളെക്കുറിച്ചല്ല. രമണന്‍ വായിച്ചാസ്വദിക്കാവുന്നതാണ്‌; ആസ്വദിക്കേണ്ടതാണ്‌. എന്നുകരുതി രമണന്റെ ദുഃഖം ഈ സമൂഹത്തിന്റെ ദുഃഖമായി കരുതരുത്‌. അത്‌ പരാജിതന്റെ ദുഃഖമാണ്‌. ആ പരാജിതന്‍ സമൂഹത്തിന്‌ ഒന്നുംതന്നെ നല്‍കുന്നില്ല.

ഞാനൊരു രമണന്റെ വിഡ്‌ഢിത്തം കാട്ടുകില്ലെന്നു പറഞ്ഞൊരു നായകനെ സൃഷ്‌ടിച്ച കവിയാണ്‌ വയലാര്‍ രാമവര്‍മ്മ. വയലാറിന്റെ ആയിഷ എന്ന ഖണ്‌ഡകാവ്യത്തിന്റെ ആശയം സമൂഹത്തെ പൊള്ളിക്കുന്നതാണ്‌. വീടുകളില്‍ പാലുകൊണ്ടുകൊടുത്തു ജീവിക്കുന്ന, എട്ടുംപൊട്ടും തിരിയാത്ത ഒരു മുസ്‌ലീം പെണ്‍കുട്ടിയുടെ വികാരനിര്‍ഭരവും സംഭവബഹുലവുമായ ദുരന്തകഥയാണ്‌ 1954ല്‍ പ്രസിദ്ധീകരിച്ച ആയിഷ. ഇന്നത്തോളം പുരോഗമിച്ചിട്ടില്ലാത്ത, അന്നത്തെ ആ മതയാഥാസ്ഥിതികത്വത്തിന്റെ വേലിക്കെട്ടില്‍ക്കിടന്നു പിടഞ്ഞൊരു പിഞ്ചുബാലികയുടെ അവസ്ഥ. ദുരവസ്ഥ!

അദ്രമാനെന്ന ക്രൂരനായ ഇറച്ചിവെട്ടുകാരന്റെ മകള്‍. ഉമ്മയില്ലാത്ത കുട്ടി. ഉമ്മയെ തൊഴിച്ചുകൊന്നതാണത്രെ! അവളെ അപ്പുപ്പന്റെ പ്രായമുള്ളൊരാള്‍ക്ക്‌ കെട്ടിച്ചുകൊടുത്തു, അദ്രമാന്‍.
കരളില്‍ കണയേറ്റമാതിരി പിടഞ്ഞവള്‍
കരയുന്നതിന്‍മുമ്പു വില്‍പ്പന കഴിഞ്ഞുപോയ്‌! -
അതേ അതു വിവാഹമായിരുന്നില്ല, അതൊരു വില്‍പ്പനയായിരുന്നു.
അമ്പതോ നൂറോ രൂപയ്‌ക്കായിഷ വില്‍ക്കപ്പെട്ടു
നാലഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ ചിത്രശലഭത്തിന്റെ പ്രസരിപ്പുള്ള ശാലീനലാളിത്യം ചതഞ്ഞകൊന്തായിമാറി.
ആറോളം യുവതികള്‍ കേട്ടു ഞെട്ടിയ ശബ്‌ദ-
മായിഷയും കേട്ടു: നിന്നെ മൊഴിചൊല്ലി ഞാന്‍ പെണ്ണേ..
കനം തൂങ്ങിയ വയറുമായ്‌ വീട്ടിലെത്തിയപ്പോള്‍ ബാപ്പ, അദ്രമാന്‍ വീട്ടിലില്ല. കൊലക്കുറ്റത്തിന്‌ ജയിലിലാണ്‌. എങ്കിലും അവള്‍ അനാഥയായില്ല.
തെരുവില്‍, കണ്ടിക്കാതെ പച്ചമാസങ്ങള്‍ വില്‍ക്കും
തെരുവില്‍, പുതിയൊരു മെംബറും കൂടിച്ചേര്‍ന്നു!

അവള്‍ പ്രസവിച്ചപ്പോള്‍ അവളുടെ കൂട്ടുകാരികള്‍ ആ കുഞ്ഞിനെ പൊന്തക്കാട്ടിലേയ്‌ക്കു വലിച്ചെറിഞ്ഞു. പട്ടികള്‍ കടിച്ചുവലിച്ചു മരിച്ച നിലയില്‍ ആ പിഞ്ചുജഡം തെരുവില്‍ കാണപ്പെട്ടപ്പോള്‍ ആയിഷ കൊലക്കുറ്റത്തിന്‌ പിടിക്കപ്പെട്ടു. ശിക്ഷകഴിഞ്ഞവള്‍ പുറത്തുവരുന്നത്‌ വീര്‍ത്തവയറുമായാണ്‌! അവള്‍ ആ കുഞ്ഞിനെ വളര്‍ത്താന്‍ തീരുമാനിച്ചു.
ആരോ കറക്കിയെറിഞ്ഞിട്ടു നാടിന്റെ
നേരേവരുമേറു പമ്പരമായി..

അവന്‍ വളര്‍ന്നു. ആയിഷ വല്ല ജോലിക്കും ശ്രമിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.
കാലണകിട്ടില്ല തെണ്ടിയാല്‍, രാത്രിയില്‍
നാലണകിട്ടും കടക്കണ്ണനക്കിയാല്‍...

അങ്ങനെ, റഹിമിനെ വളര്‍ത്താന്‍ ആയിഷ വീണ്ടും വേശ്യയായി. വേശ്യാവൃത്തി തുടരുന്നതിനിടെ ഒരു നാള്‍ മദ്യോതിദമായ ലഹരിയില്‍, തന്നെ നിക്കാഹുകഴിച്ച ആ വൃദ്ധന്‍ വീട്ടിലേക്കു വന്നുകയറി.
ആടിക്കുഴഞ്ഞുതന്‍ മാറത്തുചായുവാ-
നായിട്ടണയുമാ കാമപ്പിശാചിനെ

കരളിന്റെ കുത്തും ഞെറിയും പിളര്‍ന്നുപോകുംവിധം കത്തികയറ്റി അവള്‍ കൊന്നു. വീണ്ടും കാരാഗൃഹത്തില്‍. റഹിം തെണ്ടിത്തിരിഞ്ഞു നടന്നു. അവന്റെ മുത്തച്ഛന്‍ അദ്രമാന്‍ ജയിലില്‍നിന്നുവന്നു. റഹിമിനു കൂട്ടായി.

ആയിഷാ ഉമ്മാടെ പൊന്നുമോനാണു ഞാന്‍.. എന്നു പാടിക്കൊണ്ട്‌ അവന്‍ അദ്രമാനൊപ്പം തെരുവുകളില്‍ അലഞ്ഞുനടന്നു.
ചാവുകയില്ലവ, വളരുവാനാണതിന്‍
ഭാവം, പലതിനുമുത്തരം നല്‍കുവാന്‍!

വളരെ നിഷ്‌ക്കളങ്കയായിരുന്ന ഒരു പിഞ്ചുബാലികയുടെ ജീവിതമാണ്‌ നമ്മള്‍ ഇവിടെ കാണുന്നത്‌. വിടരുന്നതിനുമുമ്പു കശക്കിയെറിയപ്പെടുന്ന ഇത്തരം പൂക്കളെ ഇന്നും, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നാം കാണുന്നു. നളിനീജമീലയുടെ ആത്മകഥയും ആര്യാടന്‍ ഷൗക്കത്തിന്റെ പാഠം ഒന്ന്‌ ഒരു വിലാപവും ഇതിന്‌ അനുബന്ധങ്ങള്‍. ആര്‌ അംഗീകരിച്ചാലും ഇല്ലെങ്കിലും രമണനെക്കാള്‍ കാലാതിവര്‍ത്തിയാണ്‌ ആയിഷ.

ഇതു വായിച്ചിട്ട്‌ സാഹിത്യത്തിലെ തമ്പുരാക്കന്മാര്‍ക്ക്‌ (വയലാറിന്റെ പ്രയോഗം) ഹാലിളകുമെങ്കില്‍ ഇളകട്ടെ. എനിക്കു മരണമില്ലെന്നു പ്രഘോഷിച്ച ആ കവിയുടെ ശബ്‌ദം നിങ്ങള്‍ കേള്‍ക്കുന്നില്ലേ? ഒന്നു ചെവിയോര്‍ക്കൂ... മറന്നുവോ നിങ്ങളെന്നായിഷയെ???

ചുരുക്കം:
രമണന്‍ തീയില്‍ ചാടുന്നവന്റെ സ്വകാര്യവിലാപമാണെങ്കില്‍ ആയിഷ തീയിലേയ്‌ക്കുവലിച്ചെറിയപ്പെട്ടവളുടെ കൂട്ടനിലവിളിയാണ്‌!!!

Wednesday, April 1, 2009

കണ്ണടച്ചാല്‍ ഇരുട്ടകില്ല...

C´y¡v AXym-ËmZw ]IÀ¶ Hcp Zn\-am-bn-cp¶p 2009 s^{_phcn 23. ae-bm-fn-bmb dkq ]q¡p-«nbpw Xangv hwi-P\pw t_mws_ \nhm-kn-bp-amb F.-BÀ. dlv-am\pw HmkvImÀ t\Sn-bmWv C´y³ P\-Xsb ]pf-I-a-Wn-bn-¨-Xv. "Éw tUmKv an-ey-W-bÀ' F¶ Nn{X-¯nse Km\-þ-kw-KoX hn`m-K-§-fn F.-BÀ. dlv-am\pw i_vZan-{i-W-¯n\v ]q¡p-«n¡pw kn\-a-bv¡pÅ temI-¯nse Gähpw anI¨ AhmÀUv e`n-¨-t¸mÄ AXv C´y¡v A`n-am-\-ap-lqÀ¯-am-bn. t\man-t\-j³ e`n-¨-t¸mįs¶ ]q¡p-«n¡pw dlv-am\pw HmkvImÀ e`n¨ A\p-`-h-amWv DWvSmb-Xv. AhmÀUv Gäp-hm-§n-s¡mWvSv ]q¡p«n \S-¯nb {]kw-K-¯n AXv {]I-Sn¸n¡p-Ibpw sNbvXp. Cu AhmÀUv kz´w cmPy-¯n-\p-Å-Xm-sW¶v ]q¡p«n hyà-am-¡p-I-bp-WvSm-bn. dlv-am\pw cmPy-t¯m-SpÅ Iqdv ]c-ky-am-¡m³ ad-¶n-Ã.

tImcn-s¨m-cn-bp¶ I\¯ ag. \\ªp hnd¨p \n¡p¶ Hcp s]¬Ip-«n. ASp¯ GXp \nan-j-¯nepw XWp¯p hnd¨v AhÄ acn¨p hotW-¡mw. Hcp KpUvkv hWvSn-bpsS Im_n-\n ktlm-Z-c-s\m¸w A`bw IsWvS-¯nb Pam-en\v Ahsf X§-tfm-sSm¸w hnfn-¡-W-sa-¶pWvSv. ktlm-Z-c³ ken-ap-ambn Ipd¨p t\cs¯ hmKzm-Z-¯n\p tijw Pam amenIv Ahsf hnfn-¡p-¶p. Iem-]-¯nsâ tNmc-¸m-Sp-Isf Igp-In-¡-fª B ag-bn \n¶pw eXn-I-sb¶ s]¬Ip«n Ah-tcm-sSm¸w tNcp-¶p. Éw tUmKv aney-W-bÀ F¶ Nn{X-¯n \n¶pw lrZ-b-¯n ]Xn-bp¶ BZy Zriy-am-Wn-Xv. tNcn-bnse Iem-]-t¯msS A\m-Y-cmb AhÀ B agbv¡p tijw sXcp-hp-Po-hn-X-¯n-te-¡-enªp tNcp-¶p. `n£m-S\ am^n-b-bpsS ssIbn-e-I-s¸-Sp¶ aq¶p _mey-§Ä AXn-Po-h-\-¯nsâ BZy-]m-T-§Ä ]Tn-¡p-¶Xv B KqV-k-t¦-X-¯n \n¶p-am-Wv. aqhcpw ]Tn-¨Xv aq¶p ]mT-§-fm-sW¶p am{Xw. KqV-kw-L-¯n \n¶pw c£-s¸-Sm-\pÅ hy{K-X-bn ken-an\pw Pam-en\pw eXn-Isb \jvS-am-hp-¶p. ]Xn-s\-«p-Im-c-\mb PamÂam-en-¡nsâ Pohn-X-¯n-eq-sS-bmWv "Éw tUmKv aney-W-bÀ' F¶ Nn{X-¯nsâ ]n¶o-SpÅ k©m-cw. ssZh-¯nsâ ssIIÄ ken-ans\ tIm³ _t\Km tImÀ]-Xn-sb¶ sSen-hn-j³ ]cn-]m-Sn-bn-se-¯n-¡p-¶p. Chn-sSbpw Pam-en\v Xsâ _mey-Ime kJnsb hosWvS-Sp-¡-W-sa¶ hnNm-c-ta-bp-Åq. ]cn-]m-Sn-bn tNmZy-IÀ¯m-hnsâ tNmZy-§Äs¡Ãmw D¯cw bmsXm-cp-hn[ A¡m-Z-anIv ]n³_-e-hp-an-Ãm¯ Pam \evIp-¶Xv Xsâ Pohn-X-¯n-eqsS ]nt¶m«p k©-cn-¨m-Wv. cmasâ Bbp[w A¼pw hnÃp-am-sW-¶p-¯cw ]d-bm³ Ahsâ a\-Ên ambmsX ]Xnª Hcp Nn{X-apWvSv. A½sb \jvS-s¸« Iem-]-`q-an-bn \n¶pw Poh-\pw-sImWvSv ]mbp-t¼mÄ ap¶nÂIWvS `K-hmsâ thj-¯nsâ ssIbnepw A¼pw hnÃp-ap-WvSm-bn-cp-¶p.

tNcn-bn \n¶pw h¶ Hcp km[m-c-W-]-¿³ ISp-I-«n-bmb tNmZy-§Ä¡p-¯cw \evIp-¶-Xn DWvSm-Ip¶ kwi-b-§Ä Pam-ens\ t]meokv tÌj-\nse ]oU-\-ap-dn-bn-se-¯n-¡p-¶p. t{]£-I\p ap¶n Hcp tNmZy-NnÓw t]mse ÉwtUmKv aney-W-bÀ F¶ Nn{Xw XpS-§p-¶Xv Cu Zriy-¯n \n¶m-Wv. kn\n-a-bpsS ss¢amIvkv hsc ]ns¶ CXnÂ\n¶pw ]nt¶m-«pÅ k©m-c-am-Wv. Cu k©m-c-¯n-\n-S-bn-emWv Pam amenIv F¶ _me-s\bpw Ahsâ hfÀ¨-sbbpw t{]£-I³ ImWp-¶-Xv. k©m-c-§Äs¡m-Sp-hn Pam cWvSp-tImSn cq]-bpsS D¯-c-hp-ambn hoWvSpw tIm³ _\mtK tImÀ]-Xn-bn-se-¯p-¶p. Hcp cmPy-¯nsâ apgp-h³ {]mÀ°-\bpw Ah-s\m-sSm-¸-ap-WvSv. ]t£, HSp-hn-es¯ tNmZy-¯nsâ D¯cw IrXy-ambn Ah-\-dn-bm-¯Xv Pam-ens\ F¯n-¡p-¶Xv Hcp samss_Ât^m-Wnsâ adp-h-i-¯pÅ eXn-I-bpsS i_vZ-¯n-te-¡m-Wv. ken-ansâ \bw amä-amWv eXn-Isb Pam-en\-Sp-t¯-s¡-¯n-¡p-¶-Xv. At[m-temI kwL-¯n \n¶v eXn-Isb c£-s¸-Sm-\-\p-h-Zn-¡p¶ kenw Xsâ kwL-¯-e-hs\ sIme-s¸-Sp-¯p-¶p. AtXmsS Ahsâ Pohn-Xhpw Ah-km-\n-¡p-¶p. tImSn-]-Xn-bm-Ip¶ Pam eXnIsb hosWvS-Sp-¡p-¶p. IYm-]m-{X-§Ä¡-\p-tbm-Py-amb icoc`mjbpw A`n-\-b-ti-jn-bp-apÅ \So-\-S-·msc sXc-sª-Sp-¯Xp Xs¶-bmWv Cu Nn{X-¯nsâ hnP-b-¯n\p ]n¶nse Hcp {][m\ LS-Iw. Pam amenIv Bbn thj-an« tZhv ]t«epw eXn-I-bmbn A`n-\-bn¨ s{^bvZ ]ntâmbpw ken-ansâ thj-an« am[pÀ an¯epw IYm-]m-{X-§-fpsS t]cn Xs¶ kn\na IWvSn-d-§p-¶ t{]£-Isâ a\-Ên ambmsX \n¡p-sa¶v \nÊw-ibw ]d-bmw. Pam-ensâ _mey-Im-ehpw ad-¡m-\m-hm-¯Xpw ck-I-c-hp-am-sbmcp sXcphv ]¿sâ PohnXw ImWn-¨p-X-cp-¶p. Bbpjv atljv sJtU-¡À BWv Pam-ensâ _mey-Imew Ah-X-cn-¸n-¨-Xv. km[m-c-W-kn-\n-a-I-fn \n¶v hyXy-kvX-ambn FXn-cm-fn-Isf akn ]Ædpw Bbp-[-§fpw sImWvSv t\cn-Sp-¶-Xn\p ]Icw Pam I®p-IÄsIm­v t\cn-Sp-¶Xpw kn\n-asb thdn-«p-\nÀ¯p-¶p.

tUmUv amân-ensâ Ombm-{K-l-a-WmWv Nn{X-¯nsâ asämcp khn-ti-j-X. t_mws_ \K-c-¯nsâ tem BwKnÄ tjm«p-Ifpw Gcn-b hyqhpw sXcp-hp-Po-hn-X-¯n-te¡p Xncn-¨p-]n-Sn¨ I®m-Sn-bm-hp-¶p. tKmÄU³ t¥m_v C´y-bn-te-s¡-¯n¨ Éw tUmKv aney-W-bÀ Ct¸m-gnXm HmkvImdpw Cu Xoc-¯-Sp-¸n-¨n-cn-¡p-¶p. tNcn-\n-hm-kn-I-fpsS IY ]dª ÉwtUmKv aney-W-b-dnsâ Xnc-¡-Ym-Ir¯v sska¬ t_mt^mbv anI¨ Ah-ew-_nX Xnc-¡-Y-bv¡pÅ ]pc-kvImcw t\Sn. {]W-bw, kwL-«-\w, hosWvSSp-¡Â FÃm-¯n-\p-an-S-bn DS-\ofw kkvs]³kv. CsXm¶pw Hcn-¡epw Hcp kn\n-a-bnse ]pXp-a-b-Ã. F¶n«pw Cu Nn{Xw thdn«p \n¡p-¶p-sh-¦n AXnsâ Ah-X-c-W-¯nse s{]m^-j-W-en-khpw Iem-aq-eyhpw hyXy-kvX-Xbpw Xs¶-bmWv Imc-W-§Ä. kn\n-a-bn \n¶v CSbv¡v Pohn-X-¯n-te-¡n-d§n hcn-Ibpw XncnsI aS-§n-t¸m-hp-Ibpw sN¿p¶ IYm-]m-{X-§fpw Ah-sb-¡m-fp-]cn ]Ým-¯-e-Zr-iy-§fpw Cu Nn{Xs¯ anI-hp-ä-Xm-¡p-¶p. Éw tUm-Kn-s\-Xnsc Aan-Xm_v _¨-s\-t¸m-ep-Å-hÀ hnhm-Z-§Ä DWvSm-¡n-bn-cp-¶p. tIkp sImSp-¡m\pw Bfp-WvSm-bn. F¦nepw Cu Nn{Xhpw CXn\p ]n¶n {]hÀ¯n-¨-hcpw C´y-bpsS BZ-c-§-fÀln-¡p-¶p. Chsc \ap¡v A`n-\-µn-¡mw.

Monday, March 30, 2009

ഒരു നായ് പോരിന്റെ കഥ...

aªpdªp InS¡p¶ AemkvIbnse Hcp {Kmaw. B {Kma¯n BgvNtXmdpw \mbv¡fpsS t]mcp kwLSn¸n¡p¶ Hcp ap¡ph\pWvSmbncp¶ p. shdptX Xamin\pthWvSn am{Xambncp¶nà AbmÄ t]mcp kwLSn¸n¨ncp¶Xv. \mbvt¸mcv AbmfpsS Hcp {][m\ hcpam\amÀKambncp¶ p.

AbmÄ¡p cWvSp \mbv¡fmWv DWvSmbncp¶Xv. Ahbnsem¶nsâ \ndw Idp¸pw asäm¶nsâ \ndw shfp¸pambncp¶p. \mbv¡Ä t]mcpXpS§p¶Xn\ pap¼v AhbpsS t]cn ]´bwhbv¡m³ AbmÄ ImWnItfmSv Bhiys¸Spw. ]t£, hmXpsI«en Ft¸mgpw hnPbn¨ncp¶Xv B ap¡ph\mbncp¶p.

\mbvt¸mcn Pbn¡p¶Xp Idp¯ \mbv Bbncn¡pw F¶v AbmÄ ]dªm B Znhkw Idp¯ \mbv Xs¶bmbncn¡pw Pbn¡pI. F¶mÂ, AbmÄ sXcsªSp¡p¶Xp shfp¯ \mbv BsW¦n A¶p hnPbn¡p¶Xv shfp¯ \mbv Xs¶. \mbvt¸mcn GXp \mbv Bbncn¡pw hnPbn¡pI F¶p IrXyambn {]hNn¡phm\pÅ ap¡phsâ Ignhns\¡pdn¨v AbmfpsS {Kma¯nepÅhÀs¡Ãmw henb AXnibambncp¶p.

Hcn¡Â B ap¡phsâ Ipsd kplr¯p¡Ä Abmsf kao]n¨v AbmtfmSv tNmZn¨p: ""\mbvt¸mcn hnPbw ap³Iq«n ]dbphm\pÅ \n§fpsS Ignhv A]mcw Xs¶. ]t£, F§s\bmWp \n§Ä¡nXp km[n¡p¶Xv? F´mWnXnsâ clkyw?''

DSs\ sNdp]p©ncntbmsS AbmÄ ]dªp: ""Hcp \mbbv¡p Rm³ \¶mbn«p \à `£Ww sImSp¡pw. atä \mbbv¡p IjvSn¨p hni¸S¡m³ am{XapÅ `£Wta sImSp¡q. \¶mbn«p `£Ww Ign¡p¶ \mbv \à DintcmsS t]mcmSpw. At¸mĸns¶ B \mbv t]mcm«¯n Pbn¡psa¶Xp XoÀ¨bmWtÃm.''

\mbvt¸mcns\¡pdn¨ pÅ Cu IY bYmÀ° IYtbm Asæn BcpsSsb¦nepw `mh\mkrjvSntbm BImw. F¶mÂ, Cu IY \ÂIp¶ ktµiw \ap¡v XÅn¡fbm\mhnÃ.

\· sN¿p¶Xn\pw Xn· sN¿p¶Xn\pw IgnhpÅhcmWp \½sfÃmw. \½n NneÀ \·sN¿p¶ Imcy¯n IqSpX {i²n¡pt¼mÄ aäp NnecmIs« Xn·bpsS hgntb \S¡phm\mWp {ian¡p¶Xv. Xn·bpsS hgntb t]mIp¶hÀ X§fnepÅ \·bpsS Awit¯¡pdnt¨mÀ¡phmt\ m B Awis¯ ]cnt]mjn¸n¡phmt\ m ]et¸mgpw {i²n¡mdpanÃ. AXphgn AhcpsS PohnXw IqSpX Xn·\ndªXmbn amdpIbpw sN¿p¶p.

\· sN¿phm³ B{Kln¡p¶hcmWp `qcn`mKw t]cpw F¶Xn kwibw thWvS. F¶mÂ, X§fn IpSnsImÅp¶ \·bpsS Awis¯ ]cnt]mjn¸n¡m³ t_m[]qÀhw {ian¡p¶hÀ F{Xtbm Ipd¨mWpÅXv. ]et¸mgpw \·bpw Xn·bpw sNbvXv A{Xhenb e£yt_m[sam¶panà msX apt¶m«p t]mIp¶ coXnbtà \½n ]ecptSXpw?

_p²nam\mb B ap¡ph³ Xsâ shfp¯ \mbbpsS hnPbw B{Kln¨t¸mÄ B \mbbv¡p ap³Iq«n \à `£Ww sImSp¯v AXns\ Hcp¡n. AtXmsSm¸w Idp¯ \mbv tXm¡psa¶v Dd¸phcp¯m³ AXn\p icnbmb coXnbn `£Ww sImSp¡mXncn¡phm³ {i²n¡pIbpw sNbvXp. F¶m Xsâ Idp¯ \mbv hnPbn¡Wsa¶v AbmÄ B{Kln¨t¸mÄ B \mbbv¡v \à `£Ww sImSp¯p. AXpt]mse shfp¯ \mbbv¡v \à `£Ww sImSp¡mXncn¡m³ {i²n¡pIbpw sNbvXp.

\½psS PohnX¯n \· hnPbn¡Wsa¶p \mw B{Kln¡p¶psWvS¦n _p²nam\mb B ap¡phs\t¸mse icnbmb X{´w \mw BhnjvIcnt¨ aXnbmIq. \½nepÅ \·bpsS Awis¯ hfÀ¯pIbpw ]cnt]mjn¸n¡pIbpw sN¿p¶ X{´ambncn¡Ww AXv. AXpt]mse, \½nepÅ Xn·sb £oWn¸n¡pIbpw \nÀamÀP\w sN¿pIbpw sN¿p¶ X{´ambncn¡Ww AXv.

\½nepÅ \·bpsS Awiw hfcWsa¦n AXn\p {][m\ambpw \mw {i²nt¡WvSXp \½psS Bßmhn\p icnbmb t]mjWw \ÂIpI F¶pÅXmWv. \½psS a\kpw lrZbhpw AXpt]mse PohnXw apgph\pw ssZthm·pJam¡n amäphm³ \ap¡p km[n¨m Bßmhn\p icnbmb t]mjWw e`n¡psa¶Xn kwibw thWvS. \½psS Bßmhn\p icnbmb t]mjWw e`n¨m AXphgn \·bpsS Awiw \½n Xg¨phfcpIbpw Xn·bpsS Awiw _elo\amhpIbpw sNbvXpsImÅpw.

\½psS Bßmhn\p icnbmb t]mjWw \ÂIp¶tXmsSm¸w \½nepÅ Xn·bpsS Awis¯ t_m[]qÀhw _elo\am¡phm\pw \nÀamÀP\w sN¿phm\pw \mw {i²n¡pIbpw sN¿Ww. ]t£, Cu t]mcm«¯nepw ssZh¯nsâ klmbw IqSntb Ignbq. ImcWw, A{Xam{Xw iàamWv \½n IpSnsImffp¶ ]e _elo\XIfpw Xn·bpsS Awi§fpw.

\·bpw Xn·bpw X½n \½psS DÅn \S¡p¶ B´cnI t]mcm«s¯¡pdn¨p \ap¡v t_m[hm·mcmImw. AXpt]mse \·bpsS Awis¯ ]cnt]mjn¸n¡m\pw hfÀ¯m\pw Xn·bpsS Awis¯ _elo\am¡phm\pw \mw t_m[]qÀhw {i²n¡Ww. \½psS PohnXhnPbw Dd¸m¡phm³ \½nepÅ \·bpsS hnPbw IqSntb Xocq.

Wednesday, March 18, 2009





KFC suppliers cram birds into huge waste-filled factories, breed and drug them to grow so large that they can’t even walk, and often break their wings and legs. At slaughter, the birds’ throats are slit and they are dropped into tanks of scalding-hot water—often while they are still conscious. It would be illegal for KFC to abuse dogs, cats, pigs, or cows in these ways.

KFC’s own animal welfare advisors have asked the company to take steps to eliminate these abuses, but KFC refuses to do so. Many advisors have now resigned in frustration.

Please join Pamela Anderson, Sir Paul McCartney, His Holiness the Dalai Lama, The Rev. Al Sharpton, and countless other kind people worldwide by not eating at KFC.

Tuesday, March 17, 2009

A Soul Touching poem:.......


I went to a party Mom,
I remembered what you said.
You told me not to drink, Mom,
So I drank soda instead.

I really felt proud inside, Mom,
The way you said I would.
I didn't drink and drive, Mom,
Even though the others said I should.

I know I did the right thing, Mom,
I know you are always right.
Now the party is finally ending, Mom,
As everyone is driving out of sight.

As I got into my car, Mom,
I knew I'd get home in one piece.
Because of the way you raised me,
So responsible and sweet.

I started to drive away, Mom,
But as I pulled out into the road,
The other car didn't see me, Mom,
And hit me like a load..

As I lay there on the pavement, Mom,
I hear the policeman say,
"The other guy is drunk," Mom,
And now I'm the one who will pay.

I'm lying here dying, Mom....
I wish you'd get here
soon.
How could this happen to me, Mom?
My life just burst like a balloon.

There is blood all around me, Mom,
And most of it is mine.
I hear the medic say, Mom,
I'll die in a short time.

I just wanted to tell you, Mom,
I swear I didn't drink.
It was the others, Mom.
The others didn't think.

He was probably at the same party as I.
The only difference is, he drank
And I will die.

Why do people drink, Mom?
It can ruin your whole life.
I'm feeling sharp pains now.
Pains just like a knife.

The guy who hit me is walking, Mom,
And I don't think it's fair.
I'm lying here dying
And all he can do is stare.

Tell my brother not to cry, Mom.
Tell Daddy to be brave.
And when I go to heaven, Mom,
Put "GOOD BOY " on my grave.

Someone should have told him, Mom,
Not to drink and drive.
If only they had told him, Mom,
I would still be alive.

My
breath is getting shorter, Mom.
I'm becoming very scared.
Please don't cry for me, Mom.
When I needed you, you were always there.
I have one last question, Mom.
Before I say good bye.
I didn't drink and drive,
So why am I the one to die?

Don't Mix Drinking And Driving...

Friday, March 13, 2009

ETHU GUJARAT MODEL ???

A-[mÀ-an-I-hpw- \n-b-a-hn-cp-²-hp-am-b- amÀ-K-§-fn-eq-sS- k-¼-ó-\m-b-h-s\- am-Xr-I-bm-¡m-³ ]-d-bp-ó-Xn-sâ- hr-¯n-tI-Sp-ïv- hn-I-k-\-Im-cy-¯n-se- Kp-P-dm-¯v- am-Xr-I-sb- {]-IoÀ-¯n-¡p-ó-Xn-\v.- Kp-P-dm-¯nð- hn-I-k-\- A-Ûp-X-§-sfm-ópw- kw-`-hn-¨n-«n-ñ.- A-tX-k-a-bw,- hw-i-hn-tZz-jw-h-¨p-Å- Iq-«-s¡m-e-bpw- hÀ-Ko-b-hn-jw- A-[n-Im-c-Øm-\-§-fnð- B-[n-]-Xyw- t\-Sn-b-Xn-sâ- ^-e-am-bp-Å- B-`n-Nm-c-§-fpw- th-ï-Xn-te-sd- A-c-t§-dn-bn-«p-ap-ïv.- \-tc-{µ-tam-Un-bp-sS- `o-I-c-ap-J-s¯- ]-c-ky-am-bn- \ym-bo-I-cn-¡m-³ X-e-ti-cn-bnð- t_mw-_pw- hm-fp-am-bn- B-sf-s¡m-ñm-³ \-S-¡p-ó- BÀ-F-kv-F-kv- {In-an-\-ep-IÄ-h-sc- \m-Wn-¡pw.- H-do-k-bnð- _n-sP-]n-bp-sS- \p-I-¯nð-\n-óv- ]p-d-¯p-I-S-óv- a-X-\n-c-t]-£- \n-e-]m-Sp-IÄ- D-bÀ-¯n-¸n-Sn-¡m-³ X-¿m-dm-b- _n-Pp- P-\-Xm-Z-fn-s\- B-t£-]n-¡p-ó-h-cpw- tam-Un-bp-sS- hn-I-k-\-am-Xr-I-sb- {]-IoÀ-¯n-¡p-ó-h-cpw- X-½nð- h-en-b- hy-Xym-k-an-ñ.- Iq-ä-³ sI-«n-S-§-fp-b-cp-ó-Xpw- G-Xm-\pw- ^m-Î-dn-I-fp-ïm-Ip-ó-Xp-am-Wv- hn-I-k-\w- F-ó- sX-än-²m-c-W- Nn-eÀ-s¡-¦n-ep-ap-ïv.- \m-Sn-sâ- hn-I-k-\w- A-óm-«n-se- km-[m-c-W-a-\p-jy-cp-sS- Po-hn-Xw- F-{X-t¯m-fw- sa-¨-s¸-«n-«p-ïv- F-óp-t\m-¡n-bm-Wv- hn-e-bn-cp-t¯-ï-Xv.- tI-c-f-¯nð- H-cp- h-³In-S- I-¼-\n- h-óv- Ip-sd- _n-lmÀ- sXm-gn-em-fn-I-sf-h-¨v- ^m-Î-dn- sI-«n,- A-hn-sS- \m-«p-ImÀ-s¡m-ópw- sXm-gnð- sIm-Sp-¡m-sX- Dð-¸m-Z-\w- \-S-¯n-bmð- ap-X-em-fn-¡v- em-`-ap-ïm-Ipw.- Cu- \m-Sn-\pw- C-hn-S-s¯- P-\-§Ä-¡pw- A-Xp-sIm-ïv- h-en-b- Im-cy-sam-óp-ap-ïm-Im-\n-S-bn-ñ.- A-§-s\- sN-¿p-ó-Xn-s\- hn-I-k-\-sa-óv- ]-d-bm-\p-am-In-ñ.- \n-t£-]w- P-\-§-fp-sS- Po-hn-X-s¯- ap-tóm-«p- sIm-ïp-t]m-Im-³ k-lm-bn-¡p-ó-hn-[w- B-bn-cn-¡p-I- F-ó-Xm-Wv- {]-[m-\w.- A-§-s\- t\m-¡p-t¼mÄ- km-[m-c-W-¡m-cp-sS- Po-hn-X-s¯- A-f-¡p-ó- kq-Nn-I-I-fm-Wv- hn-I-k-\-¯n-sâ- B-Xy-´n-I-am-b- am-\-Z-Þw.- A-Sn-Øm-\- B-h-iy-§-fm-b- `-£-Ww,- ]mÀ-¸n-Sw,- B-tcm-Kyw,- hn-Zym-`ym-kw- Xp-S-§n-b- ta-J-e-I-fn-ep-Å- ap-tó-ä-am-Wv- G-sd- {]-[m-\w.- A-¯-cw- am-\-Z-Þ-sa-Sp-¯v- A-f-óp-t\m-¡n-bmð- \-tc-{µ-tam-Un-bp-sS- am-Xr-I-sb- X-e-bv-¡p- sh-fn-hp-Å-hÀ-¡v- D-bÀ-¯n-¸n-Sn-¡m-\m-hn-ñ.- P-\-§Ä-¡v- sskz-c-Po-hn-Xw- C-sñ-¦nð- ]n-só-´p- hn-I-k-\w-?- k-aq-lw- hÀ-Ko-b-kw-LÀ-j-§-fnð-\n-óv- hn-ap-à-a-sñ-¦nð- F-{X- ^m-Î-dn- h-ón-s«-´v-?- Sm-ä-sb-bpw- _nÀ-e-sb-bpw- h-en-¨p-sIm-ïp-h-ón-s«-´v-?- hw-i-l-Xy-bp-sS- tI-{µ-am-bn- am-dn-b- kw-Øm-\-am-Wv- Kp-P-dm-¯v.- H-cp- hn-`m-Kw- P-\-X-sb- sIm-sóm-Sp-¡n-b-hÀ-¡v- hn-I-k-\-cm-P-¸-«w- sIm-Sp-¯mð- A-§-s\- sIm-Sp-¡p-ó-h-cpw- sIm-e-bm-fn-I-fpw- X-½nð- F-´p- hy-Xym-kw-?- hn-I-k-\-¯n-sâ- im-kv-{Xo-b-hpw- km-aq-ly-hp-am-b- am-\-Z-Þ-§Ä- h-¨p-t\m-¡n-bmð- Kp-P-dm-¯-ñ,- tI-c-f-am-Wv- am-Xr-I.- C-ó-s¯- C-´y-³ km-l-N-cy-¯nð- hn-I-k-\-¯n-sâ- kp-{]-[m-\- L-S-Iw- `q-]-cn-jv-I-c-W-am-Wv.- ^yq-Uð-co-Xn-I-sf- X-IÀ-¯v- km-[m-c-W-¡m-c-\v- Po-hn-¡m-\p-Å- A-´-co-£w- H-cp-§p-ó-Xv- `q-]-cn-jv-I-c-W-¯n-eq-sS-bm-Wv.- tI-c-f-¯nð- `q-]-cn-jv-I-c-Ww- \-S-¸m-¡-s¸-«v- km-[m-c-W-¡m-cp-sS- Po-hn-X-¯n-\v- ap-tóm-«p- t]m-hm-\p-Å- ]-cn-Xx-Øn-Xn- \n-e-hn-ep-ïv-;- Kp-P-dm-¯nð- A-Xn-ñ.- tI-c-f-¯nð- sk-kv- DÄ-s¸-sS- sIm-ïp-h-ó-Xv- sXm-gn-em-fn-I-fp-sS- A-h-Im-i-§-sf- D-d-¸p-h-cp-¯n-bpw- C-¯-cw- {]-tZ-i-§Ä- dn-bð- F-tÌ-äv- _n-kn-\-kp-IÄ-¡v- D-]-tbm-Kn-¡m-³ ]-äm-¯- X-c-¯n-ep-Å- \n-b-{´-W-§Ä- GÀ-s¸-Sp-¯n-bp-am-Wv.- A-¯-cw- \n-b-{´-W-§-sfm-ópw- Kp-P-dm-¯nð- C-ñ.- Kp-P-dm-¯pw- tI-c-f-hpw- X-½nð- \n-e-\nð-¡p-ó- Nn-e- hy-Xym-k-§Ä-am-{Xw- t\m-¡mw.- tI-c-f-¯nð- ]p-cp-j-òm-cp-sS- B-bpÀ-ssZÀ-Lyw- -70.-90 i-X-am-\-am-Wv.- Kp-P-dm-¯nð- A-Xv- 64.-69 am-{Xw.- kv-{Xo-I-fp-sS- B-bpÀ-ssZÀ-Lyw- tI-c-f-¯nð- 76Dw- Kp-P-dm-¯nð- 69Dw- i-X-am-\-am-Wv.- ]p-cp-j-òm-cp-sS- km-£-c-X- b-Ym-{I-aw- 94.-20þ-79.-66 i-X-am-\-am-bn- hy-Xym-k-s¸-«p- \nð-¡p-óp.- k-{Xo-I-fp-tS-Xv- 87.-86Dw- 57.-80Dw.- tI-c-f-¯nð- -{]-k-h-¯n-ep-Å- am-Xr-a-c-Ww- H-cp-e-£-¯nð- 110 B-sW-¦nð- Kp-P-dm-¯nð- 172 B-Wv.- B-bn-c-¯nð- 14 am-{X-am-Wv- tI-c-f-¯n-se- in-ip-a-c-W-\n-c-¡v.- Kp-P-dm-¯n-te-Xv- 53.- C-sX-ñmw- I-gn-ª- sk-³k-kv- {]-Im-c-ap-Å- I-W-¡p-I-fm-Wv.- C-Xm-tWm- Kp-P-dm-¯n-sâ- a-l-¯m-b- am-Xr-I-?- - 2007 sk-]v-Xw-_-dnð- am-\-h-hn-I-k-\- kq-Nn-I-I-sf- kw-_-Ôn-¨- C-´ym- Sp-sU- kÀ-sh-bnð- tI-c-f-¯n-\v- H-ómw-Øm-\-am-Wv.- A-Sn-Øm-\- ku-I-cy-¯n-sâ- Im-cy-¯nð- tI-c-fw- aq-ómw-Øm-\-¯m-sW-¦nð- Kp-P-dm-¯v- H-¼-Xmw- Øm-\-¯p-am-{Xw.- {]m-Y-an-I- hn-Zym-`ym-k-¯n-sâ- Im-cy-¯nð- tI-c-fw- H-ómw-Øm-\-¯pw- Kp-P-dm-¯v- 10þmw- Øm-\-¯pw.- {]m-Y-an-I- B-tcm-Ky-¯nð- tI-c-fw- H-ómw- Øm-\-¯pw- Kp-P-dm-¯v- F-«mw- Øm-\-¯pw.- {I-a-k-am-[m-\-Im-cy-¯nð- tI-c-fw- H-ómw-Øm-\-¯pw- Kp-P-dm-¯v- B-dmw- Øm-\-¯pw.- F-´n-t\-sd- D-]-t`m-àr-amÀ-¡-än-sâ- Im-cy-¯nð-t¸m-epw- tI-c-fw- Kp-P-dm-¯n-t\-¡mÄ- ap-ón-em-Wv.- Kp-P-dm-¯v- kÀ-¡m-cn-sâ- C-¡-tWm-an-Iv- dn-hyq-hnð- {Km-ao-W- ]mÀ-¸n-S- ku-I-cy-s¯-¡p-dn-¨v- ]-d-bp-ó-Xv,- "-"-{Km-ao-W-ta-J-e-bnð- Xm-a-kn-¡p-ó- ]-«n-I-Pm-Xn-þ-]-«n-I-hÀ-K- hn-`m-K-§Ä-¡pw- ]n-tóm-¡- hn-`m-K-¯nð-s¸-«- _-lp-`q-cn-]-£w- h-cp-ó- IÀ-j-I-s¯m-gn-em-fn-IÄ-¡pw- {Km-ao-W-ta-J-e-bn-se- ssI-s¯m-gn-ep-ImÀ-¡pw- `q-an-bpw- ho-Sp-tam- kz-´-am-bn-ñ.-'-'- F-óm-Wv.- ssh-Zyp-Xn-hð-¡-c-W-¯n-sâ-bpw- Ip-Sn-sh-Å-¯n-sâ-bpw- Im-cy-¯n-epw- C-tX- A-h-Ø-bm-Wv.- F-ón-«pw- Kp-P-dm-¯v- am-Xr-I- th-Ww- t]m-epw.- C-t¸mÄ- hn-Zym-`ym-k-h-Ip-¸n-s\-Xn-sc- \-S-¡p-ó- kn-Un- hn-hm-Z-¯n-sâ- co-Xn-im-kv-{Xw- X-só-bm-Wv- "-Kp-P-dm-¯v- am-Xr-I-'-bp-sS- ]-cn-em-f-\-¯n-epw- Im-Wm-\m-hp-ó-Xvv.- H-cp- kw-hn-[m-b-I-sâ- Nn-{Xw- hn-Zym-`ym-k- B-h-iy-¯n-\m-bn- D-]-tbm-Kn-¡p-I- F-ómð,- A-bmÄ- F-Sp-¯- F-ñm- Nn-{X-hpw- kÀ-¡mÀ- Aw-Ko-I-cn-¡p-óp- F-ó-ñ.- _n-j-¸n-s\- I-Ym-]m-{X-am-bn- G-sX-¦n-epw- Nn-{X-sa-Sp-¯n-«p-sï-¦nð- A-Xv- A-bm-fp-sS- ]m-Sv.- B- Nn-{Xw- hn-Zym-`ym-k- h-Ip-¸v- Aw-Ko-I-cn-¨-X-ñ-;- hn-Zym-`ym-k- B-h-iy-¯n-\m-bn- D-]-tbm-Kn-¡p-ó-Xp-a-ñ.- A-¯-c-sam-cp- hn-I-e-am-b- B-i-b-t¯m-Sv- kÀ-¡m-tcm- kn-]n-sF- F-t½m- s]m-cp-¯-s¸-Sp-óp-an-ñ.- A-t\z-j-Ww- \-S-¡p-óp,- B-t£-]mÀ-l-am-b- {l-kz-Nn-{X-§Ä- F-§-s\- Xr-iq-cnð- Nn-e- kn-Un-I-fnð- h-óp- F-óv- ]-cn-tim-[n-¨v- \-S-]-Sn-sb-Sp-¡p-sa-óv- hn-Zym-`ym-k-a-{´n- D-d-¸p-\ð-In-bn-cn-¡p-óp,- {]-Y-a-Zr-ãym- Ip-äw-sN-bv-Xp- F-óp- I-ï-hÀ-s¡-Xn-sc- \-S-]-Sn-bp-ap-ïm-bn-cn-¡p-óp.- F-ón-«pw- A-sXm-ópw- Im-Wm-sX- Ip-{]-Nm-c-Ww- Xp-S-cp-I-bm-Wv.- A-Xp-t]m-se-X-só-bm-Wv- Kp-P-dm-¯v- tam-U-epw.- A-Xv- tNm-c-bnð- Ip-XnÀ-ó-Xpw- hn-I-e-hp-am-b- tam-U-em-sW-ó-Xv- ]-Ið-t]m-se- hy-àw.- hmÀ-¯-bnð- I-b-dn-¡q-Sm-\p-Å- H-cp- hn-I-S-hn-Nm-c-am-Wv- A-Xn-s\- tI-c-f-¯nð- NÀ-¨-bm-¡n-b-Xv.- B- NÀ-¨- tam-Un-¡v- kp-Jw- sIm-Sp-¯n-«p-ïm-Ipw.- A-Xn-e-¸p-dw- A-Xnð- H-cp-I-Y-bp-an-ñ.-

Wednesday, February 18, 2009

പറഞ്ഞു പറഞ്ഞവര്‍ മതിലുകള്‍ സൃഷ്ടിക്കുന്നു...

ഇസ്ലാമും മുസ്ലിംസംസ്കാരവും എന്നേയുപേക്ഷിച്ച് ആധുനികതയുടെ അല്‍പ്പവസ്ത്രധാരിണിയായി മാറിയ ഒരു മലയാളി പത്രപ്രവര്‍ത്തക ഒരിക്കല്‍ കേരളം വിടുമ്പോള്‍ പേരുകൊണ്ടു നേരിടുന്ന പ്രയാസങ്ങളെപ്പറ്റി ദുഃഖിച്ചിരുന്നു. ഡല്‍ഹിയിലെത്തിയപ്പോള്‍ അവരുടെ പൂര്‍വമതം നല്‍കിയ പേരുമൂലം തന്നെ അവര്‍ ഭീതിയുടെ ഇരുള്‍മൂടിയ ഇടനാഴികകളില്‍ ഏതു ശബ്ദവും പോലിസ് ബൂട്ടിന്റെ മുഴക്കമാണോ എന്നു സംശയിച്ചുനിന്നുവത്രെ. പിറന്നുവീണ സംസ്കാരത്തിന്റെ അവസാനത്തെ ശീലുപോലും മറക്കാന്‍ ശ്രമിച്ചുകൊണ്ടു കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം നടത്തുമ്പോഴവര്‍ മുസ്ലിംതീവ്രവാദത്തിന്റെ ചെറുലാഞ്ഛനകള്‍ പോലും കണ്ടുപിടിക്കാന്‍ പ്രതിജ്ഞയെടുത്തിരുന്നുവത്രെ! മുസ്ലിംകള്‍ക്കു ചുറ്റും മതിലുകള്‍ ഉയര്‍ന്നുവരുകയും പതുക്കെ അവരുടെ ചക്രവാളം ഇരുള്‍ മാത്രമാവുകയും ചെയ്യുന്നതിന്റെ ലക്ഷണമാണോ ഇത്? അതോ സ്വത്വത്തില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാന്‍ സാധ്യമല്ലെന്ന മുന്നറിയിപ്പോ. 'മുസ്ലിം' എന്ന കവിതയെഴുതുമ്പോള്‍ സച്ചിതാനന്ദന്‍ പരോക്ഷമായി ഈ സന്ദേശമാണോ നല്‍കുന്നത്. കുഞ്ഞാലിയും മോയിന്‍കുട്ടിയും അബ്ദുറഹ്മാനും പൂക്കോയയും അബ്ദുല്‍ഖാദറും വെറുമൊരു ചെസ്റ്നമ്പറായിത്തീരുന്നതിന്റെ ഒരുക്കങ്ങളാണോ അണിയറയില്‍ നടക്കുന്നത്.
പിരനോയിയ അല്ലാതിരിക്കാം. പക്ഷേ, ഭയം തണുത്ത ഭീമന്‍ ഒച്ചിനെപ്പോലെ മുസ്ലിംമനസ്സില്‍ വളരുകയാണ്. അയണസ്കോയുടെ ഒരു നാടകത്തില്‍ ശവശരീരം അരങ്ങില്‍ വളരുന്നുണ്ട്. അതു ഫാഷിസമായിരുന്നു. ഇതു ഫാഷിസം സൃഷ്ടിക്കുന്ന ഭയമാണ്. സുരക്ഷയെന്നതു പേരിന്റെ പേരിലുള്ള ഒരു വികാരം മാത്രമാവുന്നു. തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ മൃദുഭാഷിയായിട്ടുകൂടി സഹയാത്രികന്‍ കശ്മീരിയായതിനാല്‍ ഉറക്കം വരാത്ത നല്ല മനുഷ്യരെപ്പറ്റി കെ.ഇ.എന്‍. എഴുതുന്നുണ്ട്. നല്ല മനുഷ്യര്‍ തന്നെയാണവര്‍. അവരുടെ പ്രധാന ആകുലത മുസ്ലിമാവുന്നുവെങ്കില്‍ അതിന് ഉത്തരേന്ത്യയില്‍ നടക്കുന്ന സ്ഫോടനങ്ങള്‍ മാത്രമായിരിക്കില്ല കാരണം. ഒരു കാലത്തു സിഖുക്കാരെ കാണുമ്പോഴായിരുന്നു നമുക്കു ഭയം. ഭിന്ദ്രന്‍വാലയുടെ കോലം കെ.എസ്.യുക്കാര്‍ മാത്രമല്ല, എസ്.എഫ്.ഐക്കാരും മുദ്രാവാക്യം മുഴക്കി ചുട്ടുചാമ്പലാക്കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ നാലായിരത്തിലധികം സിഖുകാരെ വമ്പിച്ച കാര്യക്ഷമതയോടെയാണ് 'ഹിന്ദുക്കള്‍' വെട്ടിയും കുത്തിയും തീയിട്ടും കൊന്നത്. അക്കാലത്തു വരുന്ന സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഗ്രനേഡിന് സര്‍ദാര്‍ജിയുടെ മുഖമാണുണ്ടായിരുന്നത്. ഡാനിഷ് പത്രങ്ങള്‍ അതു കണ്ടായിരിക്കും പ്രവാചകനു ബോംബിന്റെ തലപ്പാവു കൊടുത്തത്; ചിന്തയുടെ അദ്ഭുതകരമായ ഐക്യം.
ശബാനാ ആസ്മി തനിക്കു മുംബൈയിലെ ആഡംബര വാസസ്ഥലങ്ങളില്‍ വീടു കിട്ടാത്തതില്‍ പരിതപിക്കുന്നു. അവര്‍ക്കു സമ്പന്നരും ഇടത്തരക്കാരും താമസിക്കുന്നിടത്തു വീടു കിട്ടില്ല. അവിടെയാണു പരമതവിരോധം വളരുന്നത്. ഒരു കാര്യവുമില്ലാത്ത കവാത്തു നടത്തുന്ന കളിമൈതാനങ്ങളില്‍ മാത്രമല്ല ഫാഷിസം വേരെടുക്കുന്നത്. വാതാനുകൂലമാക്കിയ സ്വീകരണമുറികളില്‍, ശയനഗൃഹങ്ങളില്‍ അത് ഇതിഹാസമായി, ടെലിമാര്‍ക്കറ്റിങായി, വാര്‍ത്തയായി, കവര്‍സ്റോറിയായി നേര്‍ക്കുനേരെ സംപ്രേഷണം ചെയ്യപ്പെടുന്നു. ഉപബോധമനസ്സില്‍ അതു വേരു താഴ്ത്തുന്നത് എല്ലാ വേരു പോലെയും പതുക്കെയാണ്. അതിനു പറ്റിയ വിധം ആരോരുമറിയാതെ മനസ്സില്‍ മുദ്രണം ചെയ്യപ്പെടുന്ന ചിത്രങ്ങളാണ് അവിരാമം, അനുസ്യൂതം വന്നുകൊണ്ടിരിക്കുന്നത്. മാര്‍ഷല്‍ മക്ലുയന്‍ മാധ്യമം തന്നെയാണ് സന്ദേശം എന്നു പറഞ്ഞത് ഇതുകൊണ്ടു തന്നെയാവണം. ആഗോളഗ്രാമം നിര്‍മിക്കപ്പെടുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ അകലെയാവുന്നു. നവലിബറല്‍ വികസനത്തിന്റെ വലിയ മതിലുള്ള, കോട്ടമതിലുള്ള സമൂഹങ്ങളില്‍ വംശമഹിമ നോക്കിയാണ് പ്രവേശനം. അയ്യങ്കാര്‍ക്കു വേറെ, ക്ഷത്രിയനു വേറെ, ഗൌഡസാരസ്വതനു വേറെ. അവര്‍ പച്ചക്കറി മാത്രമേ കഴിക്കൂ. വായിക്കുന്നത് അമര്‍ചിത്രകഥ.
93ല്‍ മുംബൈയില്‍ ശിവസേനയും ആര്‍.എസ്.എസും മനുഷ്യരെ താടിയും തൊപ്പിയും നോക്കി കൊന്നുകൊണ്ടിരുന്നപ്പോള്‍ അലീക്ക് പദംസീ എന്ന പരസ്യലോകത്തെ മഹാരഥന്‍ സ്വീകരണമുറിയിലെ സോഫയ്ക്കടിയില്‍ ഒരു ഇരുമ്പുപൈപ്പ് വച്ചിരുന്നുവത്രെ. ഒരു സമാധാനത്തിന്. പെട്രോളൊഴിച്ചു ദഹനത്തിനു വരുന്ന പച്ചക്കറി തിന്നുന്നവരെ ഭയപ്പെടുത്തുന്നതല്ല ഇരുമ്പുപൈപ്പ്. എന്നാലും ഒരാശ്വാസം. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പ്രഭാപൂരിതമായ വിരുന്നുകളില്‍ പല മതക്കാരുമായി ഇടപഴകുകയും ഉയര്‍ന്ന കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്ന പദംസീക്ക് ഭയം ഒരു വികാരമായി വളരാന്‍ കാരണമുണ്ടായിരുന്നില്ല. എന്നാല്‍ മഹാനഗരം അതു നിര്‍മിച്ചുകൊടുത്തു. 'പര്‍സാനിയ'യില്‍ അടുത്ത സുഹൃത്തായ മുഖ്യകഥാപാത്രത്തിന്റെ ഭാര്യക്കും മകള്‍ക്കും അഭയം കൊടുക്കാന്‍ മടിക്കുന്ന കോളജ് പ്രഫസര്‍ക്കും ഭയം നിര്‍മിച്ചു നല്‍കിയതാണ്.
കേരളത്തിലും ഭയം നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ ഓവര്‍ടൈം പണിയെടുക്കുന്നു, മിക്ക ചാനലുകളും പത്രങ്ങളും. പത്രപ്രവര്‍ത്തനം വെറും കച്ചവടമാണെന്നു കരുതുന്ന മംഗളം പോലും ചെയ്യുന്നത് ഒരേ പ്രവൃത്തി. കശ്മീരില്‍ നാലുപേര്‍ കൊല്ലപ്പെട്ട സാഹചര്യം എന്തെന്ന് ഇനിയുമാരും വ്യക്തമാക്കിയിട്ടില്ല. അവരില്‍ രണ്ടുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുമില്ല.
സപ്്തംബര്‍ 10നു കേരളത്തില്‍ നിന്നു ഹൈദരാബാദ് വഴി കശ്മീരില്‍ പോയി എ.കെ. 47 അടക്കമുള്ള എല്ലാ ആധുനികായുധങ്ങളിലും മികച്ച പരിശീലനം നേടി നാലുപേര്‍ മരിക്കുന്നത് ഒക്ടോബര്‍ ഏഴിനും 13നുമിടയ്ക്ക് എന്നാണു തിരക്കഥ. അവര്‍ പാകിസ്താനിലേക്കു പോവുമ്പോഴാണ്, അല്ല തിരിച്ചുവരുമ്പോഴാണ് എന്നു ഫാസിലിന്റെ ഹരികൃഷ്ണന്‍സ് എന്ന സിനിമയില്‍ കണ്ട പോലെ ഇതിനു ദ്വന്ദ്വ സമാപ്തിയുമുണ്ട്. അവരില്‍ ഹിന്ദുമതത്തില്‍ നിന്നും ക്രിസ്തുമതത്തില്‍ നിന്നും മതേതരമായ കാരണങ്ങളാല്‍ പരിവര്‍ത്തനം ചെയ്തവരുണ്ട്. ഇതൊക്കെ ശരിയാണോ തെറ്റാണോ എന്നു വ്യക്തമായിട്ടില്ല. കാമറക്കണ്ണുകളും പേനകളും കഥാനിര്‍മാണം നടത്തുന്നത് ഒരു ഗൂഢാലോചനയാണെന്നു പറയാന്‍ പറ്റില്ല. അത് ആലോചന തന്നെയാണ്. വര്‍ഷങ്ങളായി മേലാളവര്‍ഗം കഠിനാധ്വാനം ചെയ്തു വിത്തിറക്കിയതിന്റെ ഫലങ്ങളാണവ. ഉദ്വേഗതയ്ക്കു വേണ്ടിയുള്ള വാര്‍ത്താനിര്‍മാണം നടക്കുന്നുണ്ടാവും. എന്നാല്‍ പൊതുചിന്തയില്‍ മുന്‍ധാരണയും പക്ഷപാതവും പൊതുസ്വഭാവമായതിനാല്‍ മുസ്ലിം അപരനെപ്പറ്റി എന്തും പറയാം. ന്യൂസ്റൂമില്‍ അടുത്തിരിക്കുന്ന മുസ്്ലിം യുവാവോ യുവതിയോ എത്ര പരിഷ്കരിച്ചാലും 'നമ്മില്‍'പ്പെട്ടവനല്ല. അവരുടെ ശീലങ്ങളിലും ശീലുകളിലും അന്തരമുണ്ട്. ബഹുസ്വരതയും നാനാത്വവും പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്ന പദങ്ങളാണ്. വേറിട്ടുനില്‍ക്കല്‍ കഠിനജോലിയാണ്. പൊതുസമൂഹത്തില്‍ അലിഞ്ഞുചേര്‍ന്നാല്‍ എതിര്‍പ്പുകളില്ല.
കശ്മീരില്‍ കൊല്ലപ്പെട്ട സംഭവം തന്നെയെടുക്കുക. അതില്‍ യദൃച്ഛയാ എന്‍.ഡി.എഫുകാരനായ ഒരു യുവാവ് പ്രതിയായി. സമീപകാലത്തായി കേരളത്തില്‍ വലിയ അടിയൊഴുക്കായി മാറിയ ആത്മീയ കൂട്ടായ്മകളില്‍ പെട്ടു (മിടുക്ക•ാരായ പല യുവാക്കളും താടിനീട്ടി പൈജാമ കുറുക്കി ശെയ്ഖിന്റെ ഖബറിടത്തില്‍ ആത്മീയനിര്‍വൃതിക്കായി കുത്തിയിരിക്കുന്നു.) എന്നു കരുതപ്പെടുന്ന അയാള്‍ക്കു കശ്മീരില്‍ നിന്നു സുഹൃത്ത് ഫോണ്‍ ചെയ്തുവത്രെ. അതുമാത്രം. എന്നാല്‍ പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട ബാക്കിയെല്ലാവരുടെയും മുന്‍കാല ജീവിതവും പശ്ചാത്തലവും മറ്റു ചില കേന്ദ്രങ്ങളുമായിട്ടാണ് അവര്‍ക്കു ബന്ധമെന്നു വ്യക്തമാക്കുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനമെന്ന മഹദ്കൃത്യമാണു നടക്കുന്നതെങ്കില്‍ ആ വഴിയില്‍ ഏറെ സഞ്ചരിക്കണമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത സിമിയെപ്പറ്റി വീണ്ടും നിറംപിടിപ്പിച്ച നുണകള്‍ വാക്കുകളായും ദൃശ്യങ്ങളായും വരുന്നു. കാല്‍നൂറ്റാണ്ടു മുമ്പു സിമിക്കാരായിരുന്നവര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളും ചടങ്ങുകളും നിഗൂഢതയുടെ മൂടല്‍മഞ്ഞില്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ഇടതുരാഷ്ട്രീയത്തിന്റെ പിന്തുണ കിട്ടിയവര്‍ ഇക്കൂട്ടത്തില്‍പ്പെടില്ല. ആത്മീയ കൂട്ടായ്മകള്‍ സൃഷ്ടിക്കുന്ന പ്രസംഗകരും അതില്‍പ്പെടില്ല. തങ്ങള്‍ക്കു വഴങ്ങാത്തവരെയോ തങ്ങളേക്കാള്‍ യുക്തിസഹമായ പ്രത്യയശാസ്ത്രമുള്ളവരെയോ ആണ് ലക്ഷ്യം.
അന്യവല്‍ക്കരണത്തിന്റെ അപകടങ്ങളെപ്പറ്റി ഇടമുറിയാതെ സംസാരിക്കുന്നവരുടെ ആ മൌനമാണ് അദ്ഭുതകരമായിരിക്കുന്നത്. ഒരു മുസ്ലിംസുഹൃത്തിനും ഹിന്ദുസുഹൃത്തിനും ഒന്നിച്ചൊരു വാര്‍ത്തവായിക്കുകയോ കാണുകയോ ചെയ്യാന്‍പറ്റാത്ത അവസ്ഥ ഉത്തരേന്ത്യയില്‍ വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഹിന്ദു അമര്‍ ഉജാല വായിക്കുന്നു; മുസ്ലിം ഉര്‍ദു രാഷ്ട്രീയ സഹാറ വായിക്കുന്നു. അവര്‍ക്കിടയില്‍ പൊതുവായി യാതൊന്നുമില്ല. ആത്വിഫ് അമീന്‍ എന്നു കേട്ടാല്‍ ഹിന്ദുവിനു ഭീകരവാദി, കിശോര്‍കുമാര്‍ എന്നു കേട്ടാല്‍ മുസ്ലിമിനു പോലിസ് ചാരന്‍. രണ്ടുപേരും വ്യത്യസ്തരാവാന്‍ കിണഞ്ഞു ശ്രമിക്കുന്നു. വസ്ത്രത്തിലതു കൂടുതലുണ്ട്. മുസ്ലിം താടിരോമങ്ങളുടെ നീളം നോക്കുമ്പോള്‍ ഹിന്ദു നെറ്റിയിലെ തിലകവൈചിത്യ്രങ്ങളില്‍ ശ്രദ്ധിക്കുന്നു. ഒരു ഭാഷ സംസാരിക്കുമെങ്കിലും അവര്‍ക്കൊരേ വാക്കിനു രണ്ടര്‍ഥമാണുള്ളത്. വിഷമയമായ സംശയരോഗത്തിന്റെ കറുത്തപുകയുള്ള അത്തരം അന്തരീക്ഷമാണ് കേരളത്തില്‍ പിണറായി വിജയനും കൃഷ്ണദാസും സ്വയമറിയാതെ എം.കെ. മുനീറും നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട് വൈക്കിലശ്ശേരിയില്‍ തബ്ലീഗ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം 'നാട്ടുകാര്‍' തടഞ്ഞുനിര്‍ത്തിയത്രെ. അവര്‍ മറുഭാഷ സംസാരിക്കുകയും മറുവേഷം ധരിക്കുകയും ചെയ്തതു തന്നെയായിരുന്നു പ്രശ്നം. തിരൂരില്‍ ജാര്‍ഖണ്ഡില്‍ നിന്നു വന്ന രണ്ടു യുവാക്കളായിരുന്നു ഇരകള്‍. അതു ബ്രേക്കിങ് ന്യൂസായി; സ്ഥിരം സ്്ക്രോളിങായി, ഫോളോ അപ്പായി ചത്തൊടുങ്ങുമ്പോള്‍ മറ്റൊരു വിഷജീവി ശീല്‍ക്കാരത്തോടെ തലപൊക്കുന്നു.
കറുത്തവംശജനായ അമേരിക്കന്‍ കവി ലാംഗ്സ്റന്‍ ഹ്യൂസ് ബാല്യകാലത്തില്ലാത്ത മതിലുകള്‍ തനിക്കു ചുറ്റും ഉയരുകയും അതു സൂര്യനെ മറയ്ക്കുകയും ചെയ്യുന്നതിനെപ്പറ്റി വിലപിച്ചിട്ടുണ്ട്. സമ്മതിനിര്‍മാണത്തിനനുസരിച്ചാണ് മതിലുകളുടെ ഉയരം കൂടുന്നതെന്നു ഹ്യൂസ് എഴുതിയില്ല. എന്നാല്‍ അതായിരുന്നു സത്യം.
കേരളത്തിലും മതിലുകളുയരുകയാണ്; സമുദായങ്ങള്‍ തലയിടിച്ചു മരിക്കുന്ന മതിലുകള്‍.

Tuesday, February 17, 2009

വേലുലാലുവേല

{]-Xy-b-im-kv-{X- k-a-c-sa-ómð- A-]-hm-Z- hy-h-km-b-am-sW-óp-Å- Xn-b-dn- G-Xv- kv-Iq-fn-sâ- kw-`m-h-\-bm-sW-óv- Xn-«-an-ñ.- G-Xv- tIm-tf-Pn-em-Wv- ]-Tn-¸n-¡p-ó-sX-óp-a-dn-bn-ñ.- tUm-Î-td-än-sâ- Xm-Sn- X-S-hn- Nm-\-ep-I-fnð- I-b-dn-\n-c-§n- B-Nm-cy-th-jw- I-fn-¡p-ó-h-cpw- sXm-«n-¡p-«-òm-cpw- \yq-kv- A-h-dn-epw- ]-{X-k-t½-f-\-¯n-epw- hn-[n-IÀ-¯m-¡-fp-sS- sNm-dn-b-³th-jw- sI-«p-ó- Nm-\ð-ss]-X-§-fpw- ]-d-ªm-Wv- tað- Xn-b-dn-sb-¡p-dn-¨v- i-X-a-\yp- A-dn-ª-Xv.- kw-K-Xn- i-cn-bm-sW-óp- tXm-óp-óp.- Uð-ln-bnð- s]m-fn-äv- _yq-tdm- tN-cp-ó-Xn-\p-ap-¼v- s]m-«n-ap-f-¨- t]m-kv-ä-dp-IÄ- I-ïn-tñ.- {]-Im-iv- Im-cm-«v- Ko-_ð-km-sW-óv.- A-£-c-s¯-äpw- hym-I-c-W-¸n-i-Ip-am-W-t{X- t]m-kv-ä-dp-I-fp-sS- kv-s]-jym-en-än.- A-Xp-\-óm-bn.- F-gp-Xn-b-h-sc- sX-c-ªv- I-ã-s¸-tS-ï-Xn-ñ-tñm.- C-´y-³ cm-{ão-b-¯nð- G-sd- B-Z-cn-¡-s¸-Sp-ó- I-ayq-Wn-kv-äv- t\-Xm-hn-s\- Ko-_ð-sk-óp- hn-fn-¡-W-sa-¦nð- t]m-kv-ä-sdm-«n-¸p-Im-cp-sS- a-\x-im-kv-{Xw- H-óv- t]m-kv-äv-tamÀ-«w- sN-t¿-ï-Xp-X-só-bm-Wv.- B-scm-s¡- X-§Ä-s¡-Xn-cm-tWm- A-h-sc-sb-ñmw- \m-än-¡p-I- F-ó-Xm-Wm- a-\x-im-kv-{Xw.- tI-c-f-¯nð- Fw- F- t_-_n,- tXm-a-kv- sF-k-Iv- F-ón-hÀ-s¡-Xn-sc-bm-bn-cp-óp- B-Zy-s¯- "-{]-Xy-b-im-kv-{X- k-a-cw-'.- t_-_n-sb- \m-emw-tem-I- hm-Zn-bm-¡n.- sF-k-¡n-s\- "-hn-tZ-i-Nm-c-\m-'-¡n.- A-óv- ]n-W-dm-bn- hn-P-b-s\-Xn-sc- B-{I-a-W-an-ñ.- A-]-hm-Z-{]-Xy-b-im-kv-{X-¡m-cp-sS- hm-¡p-tI-«v- t_-_n-sb-bpw- sF-k-¡n-s\-bpw- ]n-Þw- h-bv-¡m-¯-Xm-Wv- ]n-W-dm-bn-bp-sS- B-Zy-s¯- A-]-cm-[w.- A-tXm-sS- ]n-W-dm-bn- tam-i-¡m-c-\m-bn-¯p-S-§n.- "-\-¯p-a-e-¼p-Åp-Im-«p-am-¡m-³ a-c-s¦m-¯n- t]-¸-«n-sb-en-b-W-en,- F-«-Sn- aqÀ-J-³ h-f-h-f-¸-³,- sXm-«m-scm-«n- tX-c-«-tbm-s´-«p-Im-en- F-óp-th-sï-ñm- hn-j-bn-\-§-fp-sam-ón-¨p-tNÀ-ó-'-§-s\-bp-Å- H-cp- Kq-V-]-cn-]m-Sn- X-¿m-dm-bn.- A-tX-¸-än- ]-d-b-W-sa-óv- \n-\-¨-t¸m-gm-Wv- i-X-a-\yp-hn-\v- N-§-¼p-g-sb- HmÀ-a- h-ó-Xv.- ]m-Sp-ó- ]n-im-Nv- F-ó- I-hn-X-bnð- N-§-¼p-g- kw-K-Xn- Ir-Xy-am-bn- ]-d-ªn-«p-ïv.- ]p-Ån-am-³ \-ó-ñ,- amw-k-t`m-Pn-bm-Wv,- \o-N-\m-Wv,- tN-än-em-Wv- hm-kw- F-só-ñmw- ]-ón- sN-óv- sN-óm-tbm-Sv- Hm-Xn- am-\n-s\- sIm-óp-Xn-óm-³ Kq-Vm-tem-N-\- \-S-¯p-ó-Xm-Wv- I-hn- k-c-k-am-bn- hn-h-cn-¡p-ó-Xv.- hn-tZ-i-bm-{X-bnð- k-Jm-¡Ä- GÀ-s¸-Sp-¯n-b- Xm-a-k-Ø-ew,- ]-g-In-b- ho-Sn-\v- \-S-¯n-b- A-ä-Ip-ä-¸-Wn,- a-¡-sf- ]-Tn-¸n-¨-Xv,- a-I-³ tPm-en-¡n-sS- D-]-cn-]-T-\-¯n-\p- t]m-b-Xv,- Ip-Spw-_-s¯-bpw- Iq-«n- \-S-¯n-b- bm-{X-þ-C-sX-ñmw- ]n-W-dm-bn-s¡-Xn-cm-b- A-]-hm-Z-I-Y-I-fm-¡n- cq-]w-am-än.- ]n-W-dm-bn-bn-se- ]-g-b- ho-Sn-\v- h-cp-¯n-b- am-ä-§Ä- F-s´m-s¡-bm-sW-óv- A-óm-«p-ImÀ-¡-dn-bmw.- BÀ-¡pw- F-t¸m-gpw- k-ô-cn-¡m-hp-ó- h-gn-b-cn-In-em-Wv- B- ho-Sv.- C-óp-h-sc- G-sX-¦n-epw- H-cp-Iq-«À- A-Xn-sâ- Nn-{Xw- ]-{X-¯n-tem- Nm-\-en-tem- Im-Wn-t¨m-?- C-tñ-bn-ñ.- A-§-s\- Im-Wn-¨mð- A-t¸mÄ- s]m-fn-bpw- sXm-®q-dp-e-£-¯n-sâ- ho-sS-ó- I-Å-¡-Y.- _m-¦v- tem-sW-Sp-¯v- kz-´w- ho-Sv- \-óm-¡m-³ ]m-Sn-ñm-t]m-epw.- H-cp-X-c-¯n-ep-Å- A-gn-a-Xn-tbm-Spw- k-ln-jv-Wp-X- Im-Wn-¡m-¯,- A-gn-a-Xn-¡m-sc-bpw- X-³Im-cyw-t\m-¡n-I-sf-bpw- a-Wn-b-Sn-¡m-sc-bpw- B-«n-¸p-d-¯m-¡p-ó- kz-`m-h-¡m-c-s\-óm-Wv- ]n-W-dm-bn- hn-P-b-s\- kn-]n-sF- F-½p-ImÀ- A-dn-bp-ó-Xv.- tI-c-fw- I-ï- G-ä-hpw- an-Sp-¡-\m-b- ssh-Zyp-X-a-{´n- F-óm-Wv- i-{Xp-¡Ä-t]m-epw- hm-gv-¯n-b-Xv.- ]n-só-§-s\- H-cp- kp-{]-`m-X-¯nð- ]n-W-dm-bn- tam-i-¡m-c-\m-bn-?- Kq-Vm-tem-N-\-IÄ-¡v- F-¡m-e-¯pw- H-tc- kz-`m-h-am-Wv.- Im-«n-em-bm-epw- \m-«n-em-bm-epw-;- Uð-ln-bn-em-bm-epw- tIm-gn-t¡m-«m-bm-epw.- A-Xn-se- ]-¦m-fn-IÄ-¡pw- H-tc- cq-]-hpw- `m-h-hp-am-Wv-;- ]-ón-bm-bm-epw- a-\p-jy-\m-bm-epw.- "-am-\n-s\- am-\w-sI-Sp-¯n- Rm-s\-ó-`n-am-\- KÀ-h-t¯m-Sn-cn-¡p-ó-'- ]-ón-IÄ-¡v- \-ñ- kÀ-«n-^n-¡-äv- sIm-Sp-¡m-³ ]-»n-Iv- dn-te-j-³kv- Hm-^o-kÀ-am-cp-ïm-Ipw.- k-lm-b-¯n-\v- sN-ñpw- sN-e-hpw- sIm-Sp-¯p-h-fÀ-¯p-ó- `r-Xy-cp-ap-ïm-Ipw.- A-h-cp-sS- th-e-I-fm-Wv- B-Zyw- ]n-W-dm-bn-sb- "-tam-i-¡m-c-\m-'-¡n-b-Xpw- C-t¸mÄ- {]-Im-iv- Im-cm-«n-s\- "-Ko-_ð-km-'-¡p-ó-Xpw.- "-th-ep-em-ep-th-e-'- F-ómð- sd-bnð-th- _-P-äv- X-«n-¸-S-¨p-ïm-¡m-³ c-ïv- tI-{µ- a-{´n-amÀ- \-S-¯n-b- th-e-bm-sW-óv- ip-²-a-\-kv-IÀ- I-cp-Xn-tb-¡pw.- sX-än.- b-YmÀ-Y-¯nð- A-Xv- a-säm-cp- ]-cn-]m-Sn-bm-Wv.- D-Å-Xn-s\- C-ñm-Xm-¡p-I,- C-ñm-¯-Xn-s\- kr-ãn-¡p-I,- £-Wn-¡m-¯n-S-¯v- D-®m-³ t]m-hp-I,- D-¯-cw- Xm-§p-ó-Xm-bn- A-`n-\-bn-¡p-I- Xp-S-§n-b- kw-bp-à- ]-cn-]m-Sn-IÄ-¡v- C-t¸mÄ- C-{µ-{]-Ø-¯n-ep-Å- hn-fn-t¸-cm-Wv- "-th-ep-em-ep-th-e-'- F-ó-Xv.- Ir-jv-W-\m-«w,- Ip-am-c- kw-`-hw- Xp-S-§n-b- A-]-c-\m-a-t[-b-§-fp-ap-ïv- Cu- I-em-]-cn-]m-Sn-¡v.- B-\- sa-en-ªmð- sXm-gp-¯nð- sI-«m-³ I-gn-bn-sñ-¦n-epw- ]-{Xm-[n-]À- ]n-cn-ªmð- Ip-¸-bnð-In-S-¡p-sa-ó-Xv- ]p-Xn-b- ]-g-sôm-ñm-Wv.- ho-c-¸-³]-cp-h-¯nð- tI-c-f-s¯- hn-d-¸n-¨- H-cp- ]-{Xm-[n-]À- A-Sp-¯q--]-än- Uð-ln-bn-te-¡v- sN-ón-«p-ïv.- ]-ïv- H-cp- tKm-km-bn- Fw-]n-bp-sS- Im-cy-¡m-c-\m-b-Xp-sIm-ïv- D-]-Pm-]w,- Ip-Sp-¡-¡-jm-b- \nÀ-am-Ww,- hym-P-hmÀ-t¯mð-¸m-Z-\w- Xp-S-§n-b- Nn-ñ-d- ]-cn-]m-Sn-I-fnð- A-{K-K-Wy-\m-Wv.- t]-cv- Ir-jv-W-tâ-sX-¦n-epw- kz-`m-hw- i-Ip-\n-bp-tS-Xv.- C-t¸mÄ- a-äp- ]-Wn-sbm-ópw- C-ñm-¯-Xp-sIm-ïv- "-th-ep-em-ep-th-e-'-bn-em-Wv- tIm--sk-³t{S-j-³.- tI-c-f-¯nð-\n-óv- C-ã-s¸-«- t\-Xm-¡Ä- h-cp-t¼mÄ- th-ep-hn-s\-bpw-Iq-«n- lm-P-cm-Ipw.- ]n-só- X-IÀ-¸-³ A-`n-\-b-am-Wv.- X-§-fm-Wv- tI-c-f- lu-kv- I-ïp-]n-Sn-¨-sX-óp-h-sc- ]-d-ªp-I-f-bpw.- i-\n-bm-gv-N- cm-{Xn- ]-d-ª-Xv,- F-ñmw- i-cn-bm-¡n-bn-«p-ïv,- F-«-c-bv-¡v- ap-Jy-a-{´n-bp-sS- ]-{X-k-t½-f-\w- \-S-¡pw- F-óm-Wv.- ]m-h-§Ä- ]-{X-¡mÀ- hn-iz-kn-¨p.- h-Sn-bpw- Ip-S-bpw- Xð-k-a-b-i-I-S-hp-am-bn- tI-c-fm-lu-kn-te-¡v- a-c-W-¸m-¨nð- ]m-ªp.- A-hn-sS-s¨-óv- Ip-sd-t\-cw- X-Wp-¸-Sn-¨-t¸m-gm-Wv- A-dn-bp-ó-Xv,- ]-{X-k-t½-f-\-hp-an-ñ,- am-§m-s¯m-en-bp-an-ñ,- F-ñmw- ho-tcm-Nn-Xw- c-Nn-¸n-¡-s¸-«- Ir-jv-W-eo-e-I-fm-bn-cp-só-óv.- ho-Wn-X-tñm- In-S-¡p-óp- [-c-Wn-bnð- F-óp- I-hn- ]m-Sn-b-Xv- Cu- ]-{X-¡m-sc-¡p-dn-¨m-tWm-?- F-ñm- {]-Xo-£-bpw- X-IÀ-óp.- C-\n- In-S-óp- a-®p-I-¸p-ó-Xn-\p-]-I-cw- ]-{X-k-t½-f-\-§-sf- {]-tIm-]-\- k-t½-f-\-§-fm-¡n-bmð- a-Xn.- Im-f- s]-sä-óp- tI-«mð- I-b-sd-Sp-¡-Ww.- ]mÀ-Sn- Hm-^o-kn-te-¡v- {]-I-S-\w- \-S-¯-Ww.- C-ã-¡m-tcm-Sv- \-ñ- tNm-Zy-§-fpw- A-\n-ã-òm-tcm-Sv- B-{I-a-tWm-Õp-I- tNm-Zy-§-fpw- tNm-Zn-¡-Ww.- {]-tIm-]-\w- h-cp-ó-Xp-h-sc- sNm-dn-ªp-sIm-tï-bn-cn-¡-Ww.- tNm-Zyw- tNm-Zn-¨v- \-ap-¡v- t\-Xm-¡-sf- D-ïm-¡p-I-bpw- kw-l-cn-¡p-I-bpw- sN-¿mw.- Nn-cn-¨p-sIm-ïp- a-dp-]-Sn- ]-d-bp-ó-h-sc- t\m-¡n- \n-§Ä- F-´n-\n-§-s\- £p-`n-X-\m-Ip-óp- F-ó- tNm-Zyw- A-\n-hm-cyw.- B-sc-¦n-epw- G-sX-¦n-epw- ]-{Xw-Hm-^o-kn-te-¡v- I-sñ-dn-ªn-«p-sï-¦nð- A-Xn-s\-bpw- "-tNm-¸-³'-am-cp-sS- B-{I-a-W-am-¡-Ww.- kp-µ-c-kp-c-`n-e- ]-{X-]-hÀ-¯-\w- sIm-gp-¡-s«.-

Monday, February 16, 2009

പ്രണയം

പ്രണയം എന്നു വെച്ചാല്‍ വീരപ്പനെപ്പോലെയാണു. ഒരു സാമ്രാജ്യം തന്നെ ഉണ്ടാക്കിയെടുക്കാം .പക്ഷെ ഒറ്റ വെടി കൊണ്ടു തീര്‍ന്നുകിട്ടും.
.
പ്രണയം എന്നതു വീരപ്പനെ കാത്തുനിന്ന എസ്‌.ടി. എഫ്‌ കാരെപ്പോലെയാണു. അനന്തമായ കാത്തിരിപ്പു മാത്രമെ ഉണ്ടാകു.
.
പ്രണയം എന്നതു ഇന്‍ഡ്യന്‍ റെയില്‍വ്വേ പോലെയാണു. എവിടെയെങ്കിലും എത്തിയാല്‍ എത്തി. ഇല്ലെങ്കില്‍ എത്തിയിടത്തു ഇരുന്നോളണം.
.
പ്രണയം എന്നതു സുനാമിയാണു. ആഞ്ഞടിച്ചു വരും. അതുപോലെത്തന്നെ തിരിച്ചും പോവും. നൊമ്പരം മാത്രം ബാക്കിയാവും.
.
പ്രണയം എന്നതു തേങ്ങാക്കൊലയാണു. തലയില്‍ വീണാല്‍ പിന്നെ ബോധം ഉണ്ടാകില്ല.യാന്ത്രികമായിട്ടങ്ങിനെ പോകും ജീവിതം.

Wednesday, February 11, 2009

Tuesday, February 10, 2009

വീണ്ടും വര്‍ഗീയ കാര്‍ഡ്‌

മഞ്ഞുകാലം വരുംതോറും മാവിലെല്ലാം പൂവ്‌ കാണാം' എന്ന്‌ പറയുമ്പോലെ തെരഞ്ഞെടുപ്പ്‌ കാലം വരുമ്പോഴെല്ലാം ബി.ജെ.പിയുടെ നാവില്‍ രാമനാമവും രാമക്ഷേത്രവും പൂത്തുവിളയാടും. രാഷ്ട്രീയമായി ഇന്ത്യയിലെ ജനങ്ങളെ ആകര്‍ഷിക്കാനോ രാജ്യത്തെ നയിക്കാനോ തീരെ കെല്‍പ്പില്ലാത്ത പ്രാകൃതമനസ്കരായ ഒരു കൂട്ടം വര്‍ഗീയ വാദികള്‍ നയിക്കുന്ന ബി.ജെ.പി മതവികാരം എടുത്തുയര്‍ത്തി ഇന്ത്യാ മഹാരാജ്യത്തെ ഭിന്നിപ്പിച്ച്‌ ഭരിക്കാം എന്ന്‌ എപ്പോഴും വ്യാമോഹിക്കുന്നു. മുഹമ്മദാലി ജിന്ന എങ്ങനെയാണോ അയല്‍രാജ്യമായ പാകിസ്ഥാനെ ഒരു മതരാഷ്ട്രമാക്കി മാറ്റിയത്‌ അതുപോലെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാമെന്നാണ്‌ ബി.ജെ.പി നേതൃത്വം കരുതുന്നത്‌. വിഭിന്നങ്ങളായ വിശ്വാസ പ്രമാണങ്ങളും ആചാര മര്യാദകളും ജീവിത രീതികളും പുലര്‍ത്തി പല ഭാഷകള്‍ സംസാരിച്ച്‌ ജീവിക്കുന്ന 110 കോടി ജനങ്ങളുടെ ഒരു മഹാരാജ്യമാണ്‌ ഇന്ത്യ.

നാനാത്വത്തിലെ ഏകത്വമാണ്‌ ഇന്ത്യയുടെ ആത്മാവിനെ അചഞ്ചലമായി നിലനിര്‍ത്തുന്നത്‌. മഹാത്മാ ഗാന്ധി ജീവന്‍ കൊടുത്ത്‌ നേടിയതും ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ രാജീവ്‌ ഗാന്ധി വരെയുള്ളവര്‍ താലോലിച്ച്‌ വളര്‍ത്തിയതും ആണ്‌ ഇന്ത്യയുടെ മതനിരപേക്ഷത. ഡോ: ബി.ആര്‍. അംബേദ്കര്‍ വര്‍ഷങ്ങളോളം അനുധ്യാനിച്ച്‌ രൂപംകൊടുത്തതാണ്‌ ഈ ജനാധിപത്യ പരമാധികാര രാഷ്ട്രത്തിന്റെ ഭരണഘടന. മതവിശ്വാസം വ്യക്തിയുടെ സ്വാതന്ത്ര്യമാണ്‌. അത്‌ ഏറെക്കുറെ സ്വകാര്യവുമാണ്‌. രാഷ്ട്രീയ ഭരണ വ്യവസ്ഥയുമായി മതവിശ്വാസത്തെ കൂട്ടിക്കലര്‍ത്തുന്നത്‌ ആധുനിക സമൂഹത്തിന്‌ സ്വീകാര്യമാവില്ല. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടേയും വികാസത്തിലൂടെ രൂപപ്പെടുന്ന ഭൗതിക വളര്‍ച്ചയുടെ അടിത്തറ സൃഷ്ടിക്കുന്ന ഭരണകൂടങ്ങള്‍ വ്യക്തിയുടെ ഇഷ്ടാനിഷ്ടമായ മത ആചാരവുമായി ഇടപഴകിയാല്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളരും. അങ്ങനെ ഭിന്നിപ്പിച്ച്‌ മുതലെടുക്കാം എന്ന്‌ വ്യാമോഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയില്‍ ബി.ജെ.പിയാണ്‌.

വികസന പ്രശ്നങ്ങളോ സാമ്പത്തിക നയങ്ങളോ രാഷ്ട്രീയ തത്വശാസ്ത്രങ്ങളോ ഉയര്‍ത്തി വിവിധ ജനവിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ ബി.ജെ.പിക്ക്‌ ഒരിക്കലും കഴിയുന്നില്ല. അതിനാല്‍ ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും അകറ്റി ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ വൈകാരികമായി സ്വാധീനിക്കാന്‍ രാമക്ഷേത്ര നിര്‍മ്മാണം ഉപകരിക്കും എന്ന്‌ ബി.ജെ.പിയുടെ മൂഢന്‍മാരായ നേതാക്കള്‍ ഇപ്പോഴും വിശ്വസിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും എന്നാണ്‌ നാഗ്പൂരില്‍ ചേര്‍ന്ന ബി.ജെ.പി നിര്‍വ്വാഹക സമിതി യോഗത്തില്‍ എല്‍.കെ. അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും സാക്ഷിനിര്‍ത്തി രാജ്നാഥ്‌ സിംഗ്‌ പ്രഖ്യാപിച്ചത്‌. പാര്‍ട്ടിക്ക്‌ ഭൂരിപക്ഷം ലഭിച്ചാല്‍ നിയമനിര്‍മ്മാണത്തിലൂടെ അയോധ്യയിലെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുമെന്ന്‌ ബി.ജെ.പി അധ്യക്ഷന്‍ പറയുന്നു.

എന്‍.ഡി.എ അധികാരത്തിലിരുന്നപ്പോള്‍ 1998ന്‌ ശേഷം രാമക്ഷേത്ര നിര്‍മ്മാണം, പൊതുസിവില്‍ നിയമം, ഭരണഘടനയിലെ 370-ാ‍ം വകുപ്പ്‌ എന്നീ വിഷയങ്ങളില്‍ തികഞ്ഞ മൗനം പാലിച്ച ബി.ജെ.പി ഇലക്ഷന്‍ മാത്രം ലക്ഷ്യമാക്കിയാണ്‌ വീണ്ടും അയോധ്യാ പ്രശ്നം എടുത്ത്‌ മുന്നിലിട്ടത്‌. നാഗ്പൂരിലെ വേദിയില്‍ അച്ചടിച്ച്‌ വിതരണം ചെയ്ത രാജ്നാഥ്‌ സിംഗിന്റെ പ്രസംഗത്തില്‍ രാമക്ഷേത്ര നിര്‍മ്മാണ പ്രശ്നം പറഞ്ഞിരുന്നില്ല. ആര്‍ എസ്‌ എസിന്റെ ആസ്ഥാനത്ത്‌ ഈ വിഷയം ഉള്‍പ്പെടുത്തി പ്രസംഗം കൊഴുപ്പിച്ച രാജ്നാഥ്‌ സിംഗ്‌ വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ചാല്‍ മാത്രമേ അടുത്ത തെരഞ്ഞെടുപ്പിന്‌ പച്ചതൊടുകയുള്ളൂ എന്ന്‌ വിചാരിക്കുന്നുണ്ടാകാം. 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യത്തിലൂടെ 2004ല്‍ ബി.ജെ.പി ജനങ്ങളുടെ വോട്ട്‌ തേടിയെങ്കിലും വിജയിക്കാനായില്ല. കേവലം വികസന മുദ്രാവാക്യങ്ങള്‍കൊണ്ട്‌ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാവില്ലെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ടാകാം ബി.ജെ.പി ഇപ്പോള്‍ അവരുടെ തനി നിറം പുറത്തെടുത്തിരിക്കുന്നത്‌.

1992 ഡിസംബറില്‍ അയോധ്യയിലെ ബാബറി മസ്ജിദ്‌ തകര്‍ക്കാന്‍ ബി.ജെ.പിക്ക്‌ ഒത്താശ ചെയ്ത യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ്‌ ഇപ്പോള്‍ ആ പാര്‍ട്ടിയില്‍ ഇല്ല. അദ്ദേഹം അന്നത്തെ തന്റെ നടപടിയില്‍ കഴിഞ്ഞ ദിവസം അഗാധമായ ഖേദം പ്രകടിപ്പിച്ചിരുന്നു. കല്യാണ്‍ സിംഗിനെ കൊണ്ട്‌ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പാപം ചെയ്യിച്ച ബി.ജെ.പിക്ക്‌ അതില്‍ യാതൊരു ഖേദവുമില്ല. എന്നു മാത്രമല്ല അതില്‍ അവര്‍ അഭിമാനിക്കുകയും ക്ഷേത്ര പുനര്‍ നിര്‍മാണവുമായി മുന്നോട്ട്‌ പോകുമെന്ന്‌ പറയുകയും ചെയ്യുന്നു. ആധുനിക ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ ഒരു രാമക്ഷേത്രമല്ല ആവശ്യം. ആഗോളതലത്തില്‍ വീശിയടിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയില്‍ അചഞ്ചലമായി ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയെ നയിച്ചുകൊണ്ടുപോകുന്ന വിശാലവീക്ഷണമുള്ള ഒരു ഭരണകൂടത്തെയാണ്‌ ഇന്നത്തെ ഇന്ത്യയ്ക്ക്‌ ആവശ്യം.

കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ ഭരണകൂടം ബാങ്ക്‌ വായ്പാ പലിശ ഇളവ്‌ ചെയ്തും കാര്‍ഷിക കടാശ്വാസ പദ്ധതികള്‍ കൊണ്ട്‌ ജനങ്ങളില്‍ ഭൂരിപക്ഷം വരുന്ന കൃഷിക്കാരെ സഹായിച്ചും ഊര്‍ജ്ജോല്‍പ്പാദന രംഗത്ത്‌ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിച്ചും മറ്റും മുന്നോട്ടുപോവുകയാണ്‌. ജനകോടികളെ ഒന്നായി കണ്ടുകൊണ്ട്‌ ഇന്ത്യയെ നയിക്കാന്‍ കോണ്‍ഗ്രസിന്‌ മാത്രമേ കഴിയൂ എന്ന്‌ കാലം ആവര്‍ത്തിച്ച്‌ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു. പ്രാദേശികമോ വര്‍ഗീയമോ ആയ സങ്കുചിത വിചാരങ്ങളില്‍ നിന്ന്‌ ജനങ്ങളെ മുക്തരാക്കാന്‍ കഴിയുന്ന ഏക ദേശീയ രാഷ്ട്രീയ ശക്തി കോണ്‍ഗ്രസ്‌ ആണെന്നിരിക്കെ ബി.ജെ.പിയുടെ പ്രാകൃത രാഷ്ട്രീയ നയങ്ങള്‍ക്ക്‌ ജനങ്ങള്‍ തിരിച്ചടി നല്‍കും.

Tuesday, January 27, 2009

ഒരു നദി കൂടി മരിക്കുന്നു...














ഇതു ഭാരത പുഴ... വിശ്വാസം വരുന്നില്ല അല്ലെ...? എം.ടി കഥകളിലൂടെയും സിനിമയിലൂടെയുമൊക്കെ നിളയെ അറിഞ്ഞ മലയാളിക്ക് ഒരു പക്ഷെ ഇതു ഒരു അവിശ്വസനീയമായ കാഴ്ച ആവാം.. പക്ഷെ ഭീതിദമായ ആ സത്യം നാം അറിഞ്ഞിരിക്കുക.. നിള മരിക്കുക ആണ്.. മനുഷ്യന്റെ മേല്‍ ഇല്ലാത്ത ദുരാഗ്രഹം ആ നദിയെ കൊല്ലുക ആണ് .

മനസിന്റെ ഒരു കോണില്‍ നിങ്ങളുടെത് മാത്രമായി സൂക്ഷിക്കുന്ന ചില കാല്‍പനിക ചിന്തകളില്‍ നിലാവില്‍ കുളിച്ചു നില്‍ക്കുന്ന നിള യുടെ പഞ്ചാര മണല്‍ പുറം എന്നെങ്കിലും കടന്നു വന്നിട്ടുണ്ടോ..? എങ്കില്‍ ഇതും അറിയുക.. ആ മണല്‍ പുറം ഇന്നു ഇല്ല

മനുഷ്യന്റെ അത്യാര്‍തിയാല്‍ ചവിട്ടി മെതിക്കപെടുന്ന പ്രകൃതിയുടെ നേര്‍ കാഴ്ചകള്‍ ആണ് ഇവിടെ നാം കാണുന്നത്...













അസ്ഥി കലശം താങ്ങാന്‍ പോലും കെല്‍പില്ലാത്ത വിധം ദുര്‍ബല ആയിരിക്കുന്നു ഇന്നു നിള...













മണല്‍ പുറത്തിന് പകരം ഉറച്ചു കട്ടി ആയ ചെളിയും അതിന് മീതെ ചരല്‍ കൊണ്ടുള്ള ആവരണവും ഉള്ള ഒരു മൈതാനം ആണ് ഇന്നു ഉള്ളത്













അനിയന്ത്രിതം ആയി തുടരുന്ന അനധികൃത മണല്‍ വാരല്‍ ഇവിടെ ഒരു നദിയെ തന്നെ ഇല്ലായ്മ ചെയ്യുക ആണ്














നിങ്ങളുടെ സ്വപ്ന ഭൂമിയില്‍ അവശേഷിക്കുന്ന അവസാനത്തെ മണല്‍ തരിയും ചാക്കില്‍ ആക്കി വില്കാന്‍ വച്ചിരിക്കുക ആണ് ഇവിടെ (അതിശയോക്തി ആണ് എന്ന് കരുതണ്ട)
മേല്‍ മണ്ണ് പൂര്‍ണമായും അപ്രത്യക്ഷം ആയിരിക്കുന്നു. അതിനാല്‍ മണല്‍ കുഴിച്ചു എടുക്കുക ആണ് ഇപ്പോള്‍. ഇവിടെ മാത്രമല്ല ചരല്‍ പരപ്പില്‍ നോക്കെത്താ ദൂരത്തോളം ഈ പകല്‍ കൊള്ളയുടെ കാഴ്ചകള്‍ ആണ്













കുഴിച്ചെടുക്കുന്ന മണ്ണ് തല ചുമടായി തൊട്ടു അടുത്തുള്ള റെയില്‍വേ പാളത്തിന്റെ അപ്പുറത്ത് എത്തിക്കുന്നു.അവിടെ നിന്നും വാഹനങ്ങളില്‍ കയറ്റികൊണ്ടു പോകുന്നു. ഈ തൊഴിലാളികള്‍കു ദിവസവും 500 രൂപ വരെ കൂലി കൊടുക്കുന്നു എന്ന് പറയപെടുന്നു.പക്ഷെ അവര്‍ ചെയ്യുന്ന പരിസ്ഥിതി ദ്രോത്തിന്റെ ആഴം അവര്‍ അറിയുന്നില്ല

ഈ സ്ഥലത്തിനു വെറും ഇരുപത്തഞ്ച് മീറ്റര്‍ അപ്പുറത്തായി രണ്ട് പോലീസുകാര്‍ സദാസമയം കാവലുണ്ട് - നിയമ ലംഘകര്‍ക്ക് സംരക്ഷണം നല്‍കാന്‍ . പക്ഷേ അവരെ, നമ്മുടെ ചെലവില്‍ ശമ്പളവും കൊടുത്ത്, അവിടെ പോസ്റ്റ് ചെതിരിക്കുന്നത് മണല്‍ വാരല്‍ തടയുവാനാണ്! (അവരുടെ ഫോട്ടോയും എടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ തീ പാറുന്ന ഒരു നോട്ടത്തിലൂടെ അവര്‍ നയം വ്യക്തമാക്കിയപ്പോള്‍ പിന്‍മാറി.)














പുഴയെന്ന് പറയാന്‍ പലേടത്തും ഇന്ന് ബാക്കിയുള്ളത് മണല്‍ക്കൂമ്പാരങ്ങള്‍ക്കിടയിലെ ഈ നീര്‍ച്ചാലുകള്‍ മാത്രം














നിളയുടെ മുഖമുദ്ര എന്ന് ഇന്നറിയപ്പെടുന്ന ഈ ചെടി പണ്ട് നദിയുടെ ഇരു കരകളില്‍ മാത്രമാണ് വളര്‍ന്നിരുന്നത്. എന്നാല്‍ ഇന്ന് നീരൊഴുക്ക് മിക്കവാറും നിലച്ചതോടെ എല്ലായിടത്തും ഇത് വളരുന്നു.

രാഷ്ട്രീയക്കാരും പോലീസും മറ്റ് "ഉന്നതരുമാണ്" ഇവിടെ നിയമരാഹിത്യത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ ഉയരുന്നില്ല. കാരണം ഇക്കൂട്ടര്‍ കൊല്ലിനും കൊലക്കും അധികാരമുള്ളവരാണ്.














പാലം പണി തുടങ്ങിയിട്ട് പത്തു വര്‍ഷം കഴിഞ്ഞു. ജനങ്ങളുടെ നികുതിപ്പണമായ കോടിക്കണക്കിന് രൂപ പലരുടേയും മടിശ്ശീലയിലെത്തിയെങ്കിലും പണി എങ്ങുമെത്തിയിട്ടില്ല. ഇനിയിപ്പോള്‍ പാലത്തിന്റെ തന്നെ ആവശ്യമുണ്ടാവില്ല.














ഭൂമിയുടെ കണ്ണീര്‍ച്ചാലിലേക്ക് ഒരു ദിവസം കൂടി എരിഞ്ഞു താഴുകയാണ്. ഇനിയെത്ര നാള്‍ എന്ന ചോദ്യം ബാക്കിയാക്കിക്കൊണ്ട്.

എല്ലാം കണ്ടും കേട്ടും മനം മടുത്ത് തിരിച്ചു നടക്കുമ്പോള്‍‍, വരണ്ട പാണ്ടിക്കാറ്റ് ഒരു ഓ. എന്‍ . വീ കവിതാ ശകലം ചെവിയില്‍ മൂളുമ്പോലെ....
"ഇനിയും മരിക്കാത്ത ഭൂമി, നിന്‍ ആസന്ന മൃത്യുവില്‍ നിനക്കാത്മശാന്തി..."